അരവയറുണ്ടു ഞാനുറങ്ങുമ്പോൾ പേറ്റുനോവാൽ ഞാൻ പുളയുമ്പോൾ അടക്കാനാവാതെ നീ തേങ്ങിയതോർത്താൽ അമ്മേ നീ തന്നെ പുണ്യം
ആരോ കണ്ണുതുറനൊന്ന് നോക്കാൻ പറഞ്ഞു . ” അരികിൽ ഒരു പിടിയന്നത്തിനായ് കൈനീട്ടുന്ന പൈതൽ ” ” വിശപ്പിനെ വരിഞ്ഞുമുറുക്കിയ…
എന്നിൽ നിന്നകലാൻ നീ ശ്രമിക്കും തോറും ഞാൻ ചിരിക്കും ആ അകലത്തിൽ നിന്നിലേക്ക് ഞാൻ ആഴ്ന്നിറങ്ങുകയാണെന്ന് അറിയുന്നത് കൊണ്ടു മാത്രം
ഞാൻ നിന്നെ സ്നേഹിക്കുന്നതെന്റെ മോഹങ്ങൾക്കു അറുതി വരുത്താനല്ല ഉള്ളിൽ നിറയുന്ന പ്രണയനൊമ്പരങ്ങൾ അളവില്ലാ പാത്രത്തിൽ പകർന്നു എന്നിലേക്കു ചേർത്ത് നിർത്തുവാനാണ്
രാപ്പകലുകൾ കരിപുരണ്ടതിൽ ഒതുങ്ങി തീരാനുള്ളതല്ലെന്ന് നീ പറഞ്ഞു തരുമ്പോഴും ജോലിക്കാരിയായപ്പോൾ പണ്ടു തഴഞ്ഞ പല വേദികളിലും സ്ഥാനം നേടി തന്നപ്പോഴാണ് സ്വന്തം കാലിൽ ഞാൻ നിൽക്കണമെന്ന നീ…
പൂക്കൾക്ക് സൂര്യപ്രകാശം എന്നപോലെയാണ് നമ്മൾ മനുഷ്യർക്ക് ചിരി എന്നത്, നമുക്കരികിലൂടെ കടന്നുവരുന്നവർക്ക് നൽകാൻ ഒന്നുമില്ലെങ്കിലും പകരംനൽകാൻ ഹൃദ്യമായ ഒരു പുഞ്ചിരിയെങ്കിലും കരുതിവെക്കുക. ചിരിക്കൂ, ലോകം നമ്മൾക്കൊപ്പം ചിരിക്കും.…
സ്വിറ്റ്സർലൻ്റിലെ നാലാമത്തെ വലിയ പട്ടണത്തിലെ മുനിസിപ്പൽ ബിൽഡിങ്ങ് ൽ ജോലി ചെയ്ത് കൊണ്ടിരുന്ന കാലം. ആ കെട്ടിടത്തിലെ ഏഴാമത്തെ നില റോഡ്, ട്രാഫിക്, ജലവിതരണം, സർവ്വേ, കാഡ്,…
“പാപി ചെല്ലുന്നയിടം പാതാളം” എന്ന് പറയുന്നതു പോലെയാണ്, എന്റെ പല കാര്യങ്ങളും. അല്ലെങ്കിൽ മുൻപിൽ മണ്ണ് കൊണ്ടുപോകുന്ന ലോറിയിൽ നിന്നും വന്ന ചെറിയ ഒരു കല്ല് അതിന്റെ പുറകിലായി…
ഇവിടെ, ഇവിടെയാണ് എല്ലാം അവസാനിച്ചത്…. തൊഴിലിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി യുവതലമുറ നാടും കടലും വിട്ട് പോകുന്ന കാലം. അന്ന് മറ്റാരും ചിന്തിക്കാൻ പോലും സാധ്യത ഇല്ലാത്ത…
പ്രധാന പാതയും പിന്നിട്ട് തിരക്കു കുറഞ്ഞ ഇടവഴിയിലേക്ക് കാർ തിരിഞ്ഞ് അര കിലോമീറ്റർ കഴിഞ്ഞ് വലത്തു നിന്നും മൂന്നാമത്തെ വീടിനു മുന്നിൽ വണ്ടി സ്ലോ ചെയ്ത് ഭർത്താവ്…