ഷംഷബാരി മലനിരകളെ ഉമ്മവെച്ചെത്തിയ തണുപ്പുറഞ്ഞ കാറ്റിൽ ചതഞ്ഞ പൈൻ ഇലകളുടെയും വെടിമരുന്നിൻ്റെയും സമ്മിശ്രഗന്ധം. വജ്രസൂചികളാൽ ഉടലിൽ അക്യുപങ്ഞ്ചർ നടത്തുന്ന ശീതക്കാറ്റിൻ്റെ കിടുകിടുപ്പിൽ, അലറിക്കുതിക്കുന്ന കിഷൻഗംഗയെ അവനൊന്നു പാളിനോക്കി.…
“അമ്മേ… ഇത് നോക്കിയേ, ഈ ഡ്രസ്സ് എനിക്ക് ചേരുന്നുണ്ടോ?” അതുവരെ കണ്ണാടിയിൽ മാത്രം നോക്കി നിൽക്കുകയായിരുന്ന മനസ്വി അമ്മയ്ക്ക് നേരെ തിരിഞ്ഞു. നീല നിറത്തിൽ ചെറിയ വെള്ളപ്പൂക്കൾ…
ട്രെയിൻ വളരെ വൈകിയാണ് എത്തിച്ചേർന്നത്. ബാഗും തോളിലിട്ട് കമ്പാർട്ട്മെന്റിലേക്ക് കയറി. വലിയ തിരക്കായിരുന്നു രാത്രി ഏറെ ആയിട്ടുണ്ട്. മിക്ക ബർത്തലും ആളുകൾ ഉറക്കം പിടിച്ചിരുന്നു. ലൈറ്റു തെളിയിച്ചു…
” മേന്നേ.. മേന്നേ.. ണീക്കൂ.. ” മേനോന്റെ പുതപ്പു വലിച്ചുമാറ്റി കുട്ടിയമ്മ കുലുക്കി വിളിച്ചു. കണ്ണും തിരുമ്മി പതുക്കെ എഴുന്നേറ്റ് കുട്ടിയമ്മയെ ഒന്നു നോക്കി. കുളിച്ച് ചന്ദനക്കുറിയും…
1992 ലെ ഒരു വൃശ്ചിക പുലരി. എങ്ങും ശരണം വിളികളുടെ മുഴക്കവും കർപ്പൂരത്തിന്റെ നൈർമ്മല്യവും. മണ്ഡലകാലത്തിന്റെ ഭക്തിസാന്ദ്രമായ ആ നല്ല നാളുകൾ വീണ്ടുമെത്തിയിരിക്കുന്നു. …
ആദ്യഭാഗം പിറ്റേന്ന് ജംഗ്ഷനിൽ ബസ് കേറ്റി വിടാൻ വന്നപ്പോൾ കുട്ടേട്ടൻ പറഞ്ഞു. “ഞാനേ അടുത്ത ആഴ്ച അങ്ങോട്ട് വരുന്നുണ്ട്. നമുക്ക് നിന്റെ അച്ഛന്റെ സ്കൂളിലും അച്ഛൻ താമസിച്ചിരുന്നേടത്തും…
മീൻ മീനേ കൂയ്. മീൻകാരൻ അബ്ബാസ് കൂകി വിളിച്ചു, ഇടവഴിയിലെ ഇറക്കത്തിലൂടെ സൈക്കിളിൽ ഇറങ്ങി വരികയാണ്. പിറകേ കുറേ പൂച്ചകളും. മീൻകാരന്റെ കൂകി വിളി കേട്ട്, പതിവ്…
അയാൾ ആ വീട് ഒന്നുകൂടി വിശദമായി പരിശോധിച്ചു, എന്തെങ്കിലും താൻ മറന്നിട്ടുണ്ടോ? തന്റെ അടയാളങ്ങൾ എന്തെങ്കിലും ബാക്കിയുണ്ടോ? അളമാരിയിൽ അയാൾക്ക് കിട്ടിയിരുന്ന എല്ലാ ഫലകങ്ങളും യോഗ്യതാപത്രങ്ങളും ഇന്നലെ…
“ഇക്കൊല്ലമെങ്കിലും നീ വരുവോ അച്ചുവേ.. എത്ര കൊല്ലമായി നീ നാട്ടിൽ വന്നിട്ട്.. ഈ ഓണത്തിന് എങ്കിലും അമ്മയുടെ കുട്ടി ഇവിടെയുണ്ടാവോ ? എവിടെ??. ഞാനീ കിടന്നു…
ഈ തലക്കെട്ട് കണ്ടു രൂക്ഷമായ തെരുവുനായ ശല്യം മൂലം പേവിഷബാധ ഏൽക്കുകയും പൊക്കിളിനു ചുറ്റും 14 കുത്തിവയ്പ്പെടുത്ത് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു വ്യക്തിയെക്കുറിച്ചുള്ള കഥയാണെന്ന് ആരും ധരിക്കരുത്.…
