നിലാ വെളിച്ചത്തിൽ വരാന്തയിൽ ഒരു നോവൽ വായിച്ചിരിക്കുകയായിരുന്നു അവൾ. മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം റൂമിൽ മുഴുവൻ പടർന്നിരുന്നു. താളുകൾ ഓരോന്നും മറിക്കുമ്പോൾ അവൾ പുറത്തോട്ടു നോക്കും, അച്ഛൻ…
അജയേട്ടന്റെ പോസ്റ്റൽ കഥകൾ – നിസ്സഹായം അജയേട്ടനെ പരിചയപ്പെട്ടിട്ട് അധികനാളൊന്നും ആയിട്ടില്ല. നേരിൽ കണ്ടിട്ടുമില്ല, ഒന്നോരണ്ടോ തവണ മാത്രമാണ് ഫോണിൽ സംസാരിച്ചത് തന്നെ. ചിലർ അങ്ങനെയാണല്ലോ മുജ്ജന്മസുകൃതംപോലെ…
ജീവിതത്തിൽ “ആരും” കൂടെയില്ലെന്ന് തോന്നുന്ന നിമിഷങ്ങൾ വരും. പക്ഷേ ആ ഒറ്റപ്പെടലിലാണ് നമ്മൾ നമ്മളെ തന്നെ കണ്ടെത്തുന്നത്. ആരും അറിയാതെ കരയുന്ന രാത്രികൾ നമ്മെ കരുത്തരാക്കുന്നു.…
“എന്റെ പൊന്നു പപ്പേട്ടാ… ഒന്ന് അനങ്ങി അനങ്ങി കേറി വാ… പൊള്ളുന്ന വെയിലാ ഇവിടെ…” നല്ല ഉയരമുള്ള ആ കെട്ടിടത്തിന്റെ മുകളിലേക്ക് ഏണിയിലൂടെ ഓരോ ചുവടും സൂക്ഷിച്ച്…
ചില പുസ്തകങ്ങൾ നമ്മൾ വായിച്ചു തീർക്കുകയല്ല, മറിച്ച് അവ നമ്മെ വന്നു വായിക്കുകയാണ് ചെയ്യുന്നത്. കൃഷ്ണയുടെ “നിന്നോളം ഒരു വസന്തവും എന്നിൽ വേരിട്ടിട്ടില്ല, നിന്നോളം ഒരു നിഴലും…
കേരളത്തിലെ സാമൂഹ്യജീവിതത്തിന്റ താളം എവിടെയോ തെറ്റിയിരിക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും ദിവസവും ഇടിത്തീ പോലെ നമ്മിലേക്ക് കൊണ്ടുവരുന്നത് ആത്‍മഹത്യകളുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണെന്നത് എത്രയോ ദു:ഖകരമാണ്.…
നീണ്ട ഒമ്പത് വർഷങ്ങൾ… അവളുടെ സ്വപ്നങ്ങൾക്ക് മുകളിൽ മറ്റൊരാളുടെയും അയാളുടെ കുടുംബത്തിന്റെയും ആഗ്രഹങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒമ്പത് വർഷങ്ങൾ. പുലർച്ചെ കണ്ണുതുറക്കുന്നതു മുതൽ രാത്രി കിടക്കുന്നതു…
മനസ്സുകൾ തൻ മലർവാതിൽ മലർക്കെ തുറന്നാൽ മരിച്ചു കിടക്കുന്ന പ്രണയത്തെ കാണാം. പാടാൻ മറന്ന പൂങ്കുയിലുകളെ കാണാം ആടാൻ മറന്ന മാമയിലുകളെ കാണാം. പെയ്തു തീർന്നങ്ങു നിശ്ചേഷ്ടമായ്…
ഓർമ്മകൾക്കെന്തേ മരണമില്ലാത്തത്. മൃതസഞ്ജീവനീ മന്ത്രമറിഞ്ഞിട്ടോ. മൃത്യുവിനെത്താൻ കഴിയാത്ത ലോകമോ. എത്രമേലാരോഗ്യദൃഡഗാത്രനെങ്കിലും ഓർമ്മകളൊരുവനെ മൃതപ്രായനാക്കിടും. ഓർമ്മകളേകും സുഖങ്ങളും ചെറുതല്ല. ഓർത്തുചിരിക്കുവാനുണ്ടാകുമേറെ. അതിലേറെയുണ്ടാകുമോർത്തു കരയാൻ. ഓർമ്മകളിൽ തന്നങ്ങു ജീവിച്ചിടുന്നവരെത്രയോ ഉണ്ടാകുമെന്നറിയാമോ.…
ഒരു ജനുവരിയിൽ ആണ് ഉറ്റ സുഹൃത്ത് വിളിക്കുന്നത്. ജൂലൈ ആകുമ്പോൾ നമ്മുടെ ഡിഗ്രി ബാച്ചിന്റെ മൂന്നാമത്തെ പുനഃസംഗമം നടത്താൻ ഉദ്ദേശിക്കുന്നു. ഞാനും പങ്കെടുക്കണം. അവനോട് മുടക്കം പറയാൻ…
