Bookmark Now
Please login to bookmark Close

മനസ്സിൽ കുറിച്ചിരുന്ന ചില കാര്യങ്ങൾ ഇടയ്ക്ക് അയവിറക്കുമ്പോൾ, അവ പഞ്ചേന്ദ്രിയാദികൾക്കുണ്ടാക്കുന്ന ഭാവവ്യത്യാസം ഒരു ഉപ്പ്, എരിവ്, പുളി, മധുര സമ്മിശ്രമായ നളപാകത്തിൽ കുറുക്കിയതുമായിരുന്നു. കിട്ടുന്ന സന്ദർഭങ്ങൾ…

Bookmark Now
Please login to bookmark Close

ശരിക്കും ആത്മാവ് എന്നൊന്നുണ്ടോ. എനിക്കറിയില്ല. എനിക്കുണ്ടായ രണ്ട് മൂന്ന് അനുഭവങ്ങൾ എഴുത്തണമെന്ന് എനിക്ക് തോന്നാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. തിരക്കുകൾ കഴിയട്ടെ എന്നോർത്തിട്ട് കഴിയുന്നില്ല. എന്നാൽ പിന്നെ ഇന്ന്…

Bookmark Now
Please login to bookmark Close

ഉറങ്ങിക്കിടന്ന പാളങ്ങളെ ചവിട്ടിമെതച്ചുകൊണ്ട് ട്രെയിൻ ആരെയോ തിരഞ്ഞ് ഓടിക്കൊണ്ടിരുന്നു. കാതിലേക്ക് അലറിക്കരഞ്ഞ് എത്തിയ പാളങ്ങളുടെ ശബ്ദം ഉറക്കത്തെ തട്ടിമാറ്റി. പതിയെ കണ്ണുകൾ തുറന്നു. മങ്ങിയ കാഴ്ചയിൽ നിന്നും…

Bookmark Now
Please login to bookmark Close

“എൻ്റെ സ്നേഹമേ…!!” ഒറ്റവട്ടമേ നീ വിളിച്ചുള്ളൂ അങ്ങനെ. എത്രവട്ടമീ തപ്തമദ്ധ്യാഹ്ന ഗ്രീഷ്മ പ്രപഞ്ചമായിരിക്കുന്നൂ ഞാൻ!

Bookmark Now
Please login to bookmark Close

നൂറ് ശരികൾക്കും പ്രവർത്തികൾക്കും നന്മകൾക്കും മുന്നിൽ ഒരു തെറ്റ് സ്ഥാനം പിടിച്ചപ്പോൾ കൂടെ കൂടിയ മറവിയെക്കുറിച്ച് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, ജീവിതത്തിലെ ഓരോ മനുഷ്യരിലൂടെ കടന്നു…

Bookmark Now
Please login to bookmark Close

ഉറക്കം വരാതെ ഗീത പുറത്തേക്കു നോക്കി കിടന്നു. ജനലിനിടയിലൂടെയുള്ള വെളിച്ചത്തിൽ മാവിൻ ഇലകൾ ആടുന്നത് അവൾക്കു കാണാമായിരുന്നു. മഴയുടെ ആരവം കൂടി കൂടി വരുന്നു. ഈയിടെയായി ഉറക്കം…

Bookmark Now
Please login to bookmark Close

കാത്തിരിപ്പിന്റെ സുഖകരമായ നിമിഷങ്ങൾ ഇവിടെ തുടങ്ങിയിട്ട് കാലങ്ങൾ കുറേ ആയിട്ട് ഉണ്ടാകും. എന്റെ കുട്ടിക്കാലത്ത്  ഒഴിവുദിവസം കോളേജ് കഴിഞ്ഞു വീട്ടിലേക്കു വരുന്ന എന്റെ ഇക്കാക്കമാരെ ഞാനും കാത്തിരിക്കുമായിരുന്നു.…

Bookmark Now
Please login to bookmark Close

ട്രെയിനിന്റെ വിൻഡോ സീറ്റിൽ പുറത്തേക്ക് നോക്കി കാർത്തിക ഇരുന്നു. മുന്നോട്ടുള്ള യാത്രയിൽ കാഴ്ചകൾ പുറകിലേക്ക് പോകും പോലെയാണ് ഓർമ്മകളും. മനസ്സ് ആകെ അസ്വസ്ഥമാണ്. കഴിഞ്ഞ കാലങ്ങൾ ഓരോന്നായി…

Bookmark Now
Please login to bookmark Close

കഴിഞ്ഞ ജന്മത്തിൽ മാതാപിതാക്കളെ മർദ്ദിച്ച മനുഷ്യരാണത്രേ മത്സ്യങ്ങളായി പുനർജനിക്കുന്നത്. സൗപർണികയിലെ ഓളങ്ങളെയും മീനുകളെയും നോക്കിയിരിക്കുമ്പോൾ പണ്ടെപ്പോഴോ കേട്ട കാര്യം അയാളോർത്തു. മഴക്കാലമാണ്, നിറഞ്ഞൊഴുകുന്ന സൗപർണികയ്ക്കപ്പുറം കാട് നിഗൂഢതകളെ…

Bookmark Now
Please login to bookmark Close

മീനാക്ഷിയമ്മ തുളസിത്തറയിൽ തിരി കൊളുത്തി ഉമ്മറത്തെ വാതിലടച്ചു. ശീവോതിക്കൂടിനു മുന്നിലിരുന്ന് നാമം ജപിക്കാൻ തുടങ്ങി. ഒരൊഴുക്കെന്നപോലെ വർഷങ്ങളായി ചൊല്ലിയിരുന്ന ശ്ലോകങ്ങൾ തെറ്റില്ലാതെ ചൊല്ലിതീർത്തു. പെട്ടെന്ന് താൻ തുളസിത്തറയിൽ…