“നസീമ, എനിക്ക് നിന്നെ ഇഷ്ടമാണ്. പാതിമറച്ച നിന്റെ തട്ടം അനുസരണകേട് കാട്ടി ചുമലിൽ വിണ് കിടക്കുമ്പോൾ കാക്കപുള്ളിയുള്ള നിന്റെ വിരലുകളാൽ…
നേരം പരപര വെളുത്തു. കുഞ്ഞിക്കിളി കണ്ണു തുറന്നു. കുഞ്ഞിക്കിളിക്ക് വിശക്കാൻ തുടങ്ങി കുഞ്ഞിക്കിളി അമ്മക്കിളി യെതട്ടി ഉണർത്തി പറഞ്ഞു അമ്മേ…
ഞങ്ങൾ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് കോളേജിന്റെ ലേഡീസ്ഹോസ്റ്റലിൽ, വേനൽക്കാലത്ത് വെള്ളം കുറയുന്ന ഒരു പതിവുണ്ടായിരുന്നു. ഒരു വലിയ കിണറ്റിൽ നിന്നാണ്…
അന്നൊക്കെ ഒരു നല്ല പേനയോ പെൻസിലോ അതും മൂട്ടിൽ റബ്ബർ ഉള്ളത്, ഒരു കാഴ്ച തന്നെയായിരുന്നു. മറിക്കുമ്പോൾ രണ്ടു പടം…
കുട്ടിക്കാലം മുതൽ സ്ത്രീകളുടെ വേദനകളെക്കുറിച്ച് കേട്ട് തുടങ്ങിയതാണ്. വല്യമ്മച്ചി എപ്പോഴും പറയും ” സ്ത്രീകൾ പാപം ചെയ്തവരാണ്. അവർ ദൈവത്തിനെതിരായല്ലേ ഓരോന്ന്…
ഭാഷകളുടെ കാലങ്ങളുടെ ശൈലികളുടെ വേർതിരിവുകളില്ലാതെ മനസ്സിനെ വല്ലാതെ സ്വാധീയ്ക്കുന്ന രചനകളുണ്ട്. എന്നാൽ ഒരു തവണ വായിച്ചാൽ കാലങ്ങളോളം മനസ്സിനെ പിന്തുടർന്ന്…
സീൻ 1 ബഷീറിന്റെ ബാർബർ ഷോപ്പ്.. അന്ന് വെള്ളിയാഴ്ചയാണ്. മുടി വെട്ടാനും ഷേവ് ചെയ്യാനും ഒക്കെയായി കുറേ പേര് ഊഴം…
“നസീമ, എനിക്ക് നിന്നെ ഇഷ്ടമാണ്. പാതിമറച്ച നിന്റെ തട്ടം അനുസരണകേട് കാട്ടി ചുമലിൽ വിണ് കിടക്കുമ്പോൾ കാക്കപുള്ളിയുള്ള നിന്റെ വിരലുകളാൽ…
കടന്നുവന്ന വഴികളിൽ പലപ്പോഴും കനലുകളായിരുന്നു. ഓരോ ഘട്ടത്തിലും ആ കനലുകളുടെ ചൂട് കൂടിയതേ ഉള്ളൂ. വരാനിരിക്കുന്നവയെക്കുറിച്ച് എനിയ്ക്ക് അറിവില്ല. എന്നിട്ടും ആ കനലുകളിൽ ചവിട്ടി…
നിസ്വരാം മനുഷ്യർ തൻ ആകുലതകളെ , രോഗപീഡകളെ ആർദ്രമാം നോട്ടങ്ങളാൽ, അലിവോറും പരിചരണത്താൽ, അലിയിച്ചു കളഞ്ഞിടുന്നു, ഭൂമിയിലെ മാലാഖമാർ, നേഴ്സുമാർ. ആദരവോടെയോർക്കേണം, ന്യായമായ് പരിഗണന…
നീ വിളിച്ചെന്ന തോന്നലിൽ കാത് കൂർപ്പിക്കുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ മിന്നായം പോലൊരു നിഴൽ കണ്ടെന്നു തോന്നുന്ന നേരത്ത് ഓടിയെത്തുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ പകൽക്കിനാക്കളിൽ നീ…
ഇരുളിൽ തനിച്ചാക്കി ഭയപ്പെടുത്താനൊരു സുന്ദരി തരുണിയാമെക്ഷിയുണ്ട് വാൽക്കണ്ണെഴുതിയ മിഴിമുനകൊണ്ടവൾ പോറാത്ത ഹൃദയങ്ങൾ നാട്ടിലില്ല കൊതിപ്പിച്ചു വീഴ്ത്തും ശബ്ദമാണവൾ തനിച്ചിതു വാഴുന്ന രാജ്ഞിയാണ് നിനച്ചിടേണ്ടാരും ആവഴി…
വിശ്വപ്രകൃതി തൻ മായികഭാവങ്ങൾ, പ്രതിഭാസങ്ങൾ, ചാരുത നിറയും ദൃശ്യങ്ങൾ, വിരിയിച്ചിടുന്നു ആരാധന തൻ പൂക്കാലം ഹൃത്തിൽ, ആരാധികയായ് മാറ്റിടുന്നീ അനുപമ സൗന്ദര്യമോലും അജ്ഞാതമാം പ്രപഞ്ചത്തിൻ.
പിറന്നാൾ ദിനം ഓർക്കാൻ മറന്നു പോയെന്ന് പറയുന്ന പ്രിയപ്പെട്ടവർ ഉണ്ടാകുന്നിടത്ത് രാപ്പകലുകളുടെ തിരക്കുകളെ നെഞ്ചിലേറ്റിടുമ്പോൾ കാത്തിരിക്കാൻ ആളില്ലാതാകുന്നിടത്ത് നെഞ്ചിലെ പിടച്ചിലുകൾ മനസ്സിലാക്കി ആശ്വസിപ്പിക്കാൻ മറന്നു…
