Bookmark Now
Please login to bookmark Close

കോച്ച് നമ്പർ ’13’  മാധുരി തന്റെ ബാഗുകൾ വീണ്ടും എണ്ണാൻ തുടങ്ങി. വാനിറ്റി ബാഗ് അടക്കം ആറു ബാഗുകൾ. ചെവികൾക്കിടയിലൂടെ ഊർന്നിറങ്ങിയ വിയർപ്പുകണികകൾ തന്റെ സാരി തലപ്പുകൊണ്ട്…

Bookmark Now
Please login to bookmark Close

ചില ബന്ധങ്ങൾ അങ്ങനെയാണ് നമുക്കാരുമല്ലാത്തവരായി പിറവിയെടുക്കും എന്നാൽ ജന്മ ജന്മാന്തരങ്ങളുടെ അടുപ്പം സമ്മാനിച്ചു നമ്മെ വിട്ടു പോകും പക്ഷെ അവരുടെ ഓർമ്മകൾക്ക് ഒരിക്കലും മരണമുണ്ടാവില്ല. സത്യത്തിൽ ആരായിരുന്നു…

Bookmark Now
Please login to bookmark Close

നമ്മൾ നമ്മളെ തന്നെ മാറ്റി വയ്ക്കാറില്ലേ ഇഷ്ടഭക്ഷണം ഇഷ്ട നിറങ്ങൾ ഇഷ്ടപ്പെട്ട ഡ്രെസ്സുകൾ ഇഷ്ട യാത്രകൾ ചെറു-ചെറു സമ്പാദ്യങ്ങൾ എന്തിനേറെ ഉറക്കവും ചിന്തയും ഹോബികളും വരെ മാറ്റി…

Bookmark Now
Please login to bookmark Close

“സോറി ദീപു.. ഇങ്ങനാണേൽ എനിക്കു ബുദ്ധിമുട്ടായിരിക്കും” അച്ചു പറഞ്ഞു. “എനിക്കും”, ദീപുവും വിട്ടുകൊടുത്തില്ല. “അപ്പൊ നമ്മുടെ മോൻ? അവൻ എന്തു തെറ്റു ചെയ്തിട്ടാ… അവനെ ഓർത്തു മാത്രമാ…

Bookmark Now
Please login to bookmark Close

“അബ്ദു ഗൾഫീന്നു വന്നു. പക്ഷേങ്കിൽ ഓന് ക്വാറന്റൈൻ ഇരിക്കണം 14 ദിവസം വേണം.അതു കഴിഞ്ഞെ പുറത്തേക്ക് ഇറങ്ങാവൂ” പാത്തു പറഞ്ഞു. ജമീലക്ക് സഹിക്കാൻ പറ്റുന്നില്ല 😔. എത്ര നാള്…

Bookmark Now
Please login to bookmark Close

എന്റെ ഈ എഴുത്തു എത്രപേർക്ക് ശരിയായി തോന്നും എന്നൊന്നും എനിക്കറിയില്ല. കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഓരോ പടവിലും അവരുടെ അറിവ്, സ്വഭാവം ഒക്കെ മാറി മാറി വരും. നിഷ്ങ്കളങ്കമായി…

Bookmark Now
Please login to bookmark Close

“കെട്ടിയോൻ ചത്തിട്ടും അവൾക്ക് വല്ല കൂസലുമുണ്ടോന്ന് നോക്ക്. കെട്ടിയൊരുങ്ങി പോകുന്ന… കണ്ടില്ലേ… ” വേലിക്കൽ നിന്ന അമ്മിണിയുടെ വാക്കുകൾ ശോഭയുടെ നെഞ്ച് തുളച്ച്കീറി “നിങ്ങടെ കുശുമ്പ് എന്റെ…

Bookmark Now
Please login to bookmark Close

കവിത രാവിൽ വിരിയുന്ന പൂവിൻ്റെ കവിളിൽ നിലാവിൻ്റെചന്ദനം തേച്ചതാരോ, പൂവിതൾ കുമ്പിളിൽ മണമോലും ചന്ദന ച്ചാറൊളിപ്പിച്ചു, കടന്നതാരോ? പൂവിനെ തൊട്ടുതലോടിയ കാറ്റിൻ്റെ നെഞ്ചിലും ചന്ദനധൂളി കണ്ടു, മെല്ലെ…

Bookmark Now
Please login to bookmark Close

സൗജന്യമായി കിട്ടുന്നതിൻ്റെ മൂല്യം  കുറഞ്ഞു കൊണ്ടേയിരിക്കും, അത് സമയമായാലും സ്നേഹമായാലും! അർഹത ഇല്ലാത്തവർക്കു മുന്നിൽ അതിർവരമ്പുകൾ സൃഷ്ടിക്കുക മാത്രമേ ഉള്ളൂ പോംവഴി.

Bookmark Now
Please login to bookmark Close

ഉച്ചയുറക്കത്തിൽ എന്നോ കണ്ടുമറഞ്ഞോരു അവ്യക്തമാം കിനാവ് പോലെ, ഒരിക്കൽ ഹൃദയത്തിൽ നിറഞ്ഞു നിന്ന മുഖങ്ങളിന്നു വെറുമൊരു ഓർമ്മ മാത്രമായ് തീരുവതു വിധിയുടെ തമാശയല്ലോ.