Bookmark Now
ClosePlease loginn

No account yet? Register

എല്ലാവരും ഒന്നിങ്ങോട്ടേക്ക് തല നീട്ടിക്കേ! നമുക്ക് ഒരിടം വരെ പോയി വരാം. കുറച്ചു വർഷങ്ങൾ മുമ്പ് കോട്ടയത്തു അടുത്ത ബന്ധത്തിലുള്ള ഒരു മരണ വീടാണ് സ്റ്റേജ്. വളരെ…

Bookmark Now
ClosePlease loginn

No account yet? Register

“ദൈവം സ്നേഹമാണ് ” എനിക്ക് എത്രയും സ്നേഹം നിറഞ്ഞ അപ്പച്ചൻ അറിയുന്നതിന്, അപ്പച്ചന് സുഖമാണോ? ജോലിക്ക് പോകുന്നുണ്ടോ? അവിടെ എന്തൊക്കൊയാണ് വിശേഷങ്ങൾ? അപ്പൂപ്പനും അമ്മൂമ്മക്കും ബാക്കി എല്ലാവർക്കും…

Bookmark Now
ClosePlease loginn

No account yet? Register

സ്വന്തമെന്നു കരുതി ഹൃദയം കൊടുത്തു സ്നേഹിച്ചതും ചേർത്തു പിടിച്ചതുമെല്ലാം ചപലമാം മനം നെയ്‌തുകൂട്ടും വ്യാമോഹത്തിൻ ജലഛായാചിത്രങ്ങൾ മാത്രമായിരുന്നെന്നൊരു നാൾ വിധിയുടെ ക്രൂരമാം വെളിച്ചത്തിൽ മുന്നിൽ തെളിഞ്ഞു വരും…

Bookmark Now
ClosePlease loginn

No account yet? Register

കണ്ണുകളിൽ നോക്കി സംസാരിക്കാൻ കഴിയാതെ ഉൾവിറയലോടെ നിന്നിട്ടുണ്ടോ? ആൾക്കൂട്ടത്തിൽ ഒരു മുഖം തിരഞ്ഞ്, കണ്ടെത്താതെ ഒടുവിൽ നിരാശ തോന്നിയിട്ടുണ്ടോ? ഏറ്റവും വാചാലയാകുമ്പോഴും ഒരാൾക്ക് മാത്രം മൗനം കൊണ്ട്…

Bookmark Now
ClosePlease loginn

No account yet? Register

സ്വന്തമെന്നു കരുതിയവരും ഹൃദയത്തോടു ചേർത്തുനിർത്തിയവരും മുഖം തിരിച്ചു നടന്നകന്നു ജീവിതം പ്രതിസന്ധിയിലാണെന്നറിഞ്ഞപ്പോൾ. പണത്തിനും പദവികൾക്കും ബന്ധങ്ങൾക്കുമപ്പുറം ഒരു ലോകമുണ്ട്. നമുക്കു സ്വന്തമായി നമ്മൾ മാത്രമുള്ളുവെന്ന തിരിച്ചറിവിന്റെ ലോകം.…

Bookmark Now
ClosePlease loginn

No account yet? Register

എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12 ആം തിയതിയാണ് പെരുമ്പടവം ശ്രീധരൻ ജനിച്ചത്. കുട്ടിക്കാലം മുതൽക്കേ സാഹിത്യത്തിൽ…

Bookmark Now
ClosePlease loginn

No account yet? Register

പനച്ചേല്‍ കുട്ടപ്പന്റെ പേരില്‍ ഹോംഡെലിവറിയായി വരുത്തുന്ന എയര്‍ഗണ്‍ കാത്തിരിക്കുന്ന പോപ്പിയില്‍ നിന്നാണ് ജോജി എന്ന സിനിമ തുടങ്ങുന്നത്. വളവും തിരിവും നിറഞ്ഞ വഴികളിലൂടെ ഉള്ള ഡെലിവറി ബോയിയുടെ…

Bookmark Now
ClosePlease loginn

No account yet? Register

ആ സംഭവത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. അതൊരു ഓണം വെക്കേഷനായിരുന്നു. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുന്ന സമയം. മുറ്റത്തായി ഉജാല മുക്കി മുണ്ടുകളെല്ലാം വൃത്തിയായി അമ്മ ഉണക്കാനിട്ടിട്ടുണ്ട്. പന്തുകളിയ്ക്കുന്നതൊക്കെ…

Bookmark Now
ClosePlease loginn

No account yet? Register

കുംഭ മാസത്തിലെ തീ പാറുന്ന പന്ത്രണ്ടു മണിയോടടുത്ത ഉച്ച നേരത്ത്  ഉമ്മറത്തിരുന്ന് അന്നത്തെ  പത്രം അലസമായി  വായിച്ചിരിക്കുമ്പോഴാണ്  സുറുമി കൊച്ചിനെയും ഒക്കത്തിരുത്തി ഇടവഴി കടന്നു വരുന്നത് ഞാൻ…

Bookmark Now
ClosePlease loginn

No account yet? Register

കാലങ്ങളായി ദൂരെ വിണ്ണിൽ വെൺമേഘ പഞ്ഞിക്കെട്ടു പോലെ പാറിപ്പറന്ന ചിലർ… പെട്ടെന്നൊരു നാൾ പ്രണയപ്പെരുമഴ പോലെ പെയ്‌തിറങ്ങും, നമ്മുടെ മേൽ… മരുഭൂമിയുടെ ചൂടിൽ വെന്തുരുകിയ മനസ്സിന്റെ ദാഹം…