കേരളത്തെക്കുറിച്ച് കുറച്ച് വായിച്ചപ്പോൾ മുൻപ് കേട്ടിട്ടുണ്ടെങ്കിലും നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില വാക്കുകൾ വിദേശ രാജ്യങ്ങളിൽ നിന്നും കടമെടുത്തവയാണ് എന്നത് വീണ്ടും കൗതുകമായി തോന്നി. നമ്മൾ നിത്യജീവിതത്തിൽ…
ആരോടെങ്കിലും വിരോധം മനസ്സിൽ സൂക്ഷിക്കുക എന്നുള്ളത് ആരും അറിഞ്ഞു കൊണ്ട് ചെയുന്ന ഒന്നാവില്ല. സാഹചര്യം കൊണ്ട്, പെരുമാറ്റം കൊണ്ട്, ചതിക്കപ്പെട്ടത് കൊണ്ട്, വിശ്വാസവഞ്ചന നേരിട്ടത് കൊണ്ട് തുടങ്ങി…
“നിങ്ങളുടെ അമ്മേനേം കൊണ്ട് എനിക്ക് വയ്യ. ഇന്ന് ദേ ബാത്‌റൂമിന്റെ വാതിൽക്കൽ ഇരുന്ന് മൂത്രം ഒഴിച്ചേക്കുന്നു.” ജോലി കഴിഞ്ഞ് ഞാൻ വീട്ടിലേക്കു കയറി ചെന്നതും അവൾ ശബ്ദമുയർത്തി…
ആകാശം മുട്ടി നില്‍ക്കുന്ന കെട്ടിട സമുച്ചയത്തിനിടയിലൂടെ ആശ്ചര്യത്താല്‍ വായും പൊളിച്ചവന്‍ നടന്നു വരുന്നത് നോക്കി അവള്‍ ഒതുങ്ങി മാറിനിന്നു. പാര്‍ക്കിങ്ങ് ലോട്ടിലെ വാഹനങ്ങള്‍ക്കിടയിലൂടെ അവന്‍ തന്റെ അടുക്കലേക്കാണ്…
“ചട്ടീം കലോം ആകുമ്പോൾ തട്ടീം മുട്ടീം ഒക്കെ ഇരിക്കും, നമ്മൾ പെണ്ണുങ്ങൾ അല്ലേ അത് അങ്ങ് ക്ഷമിച്ചു കൊടുക്കേണ്ടത്.” അമ്മായിഅമ്മയോട് തന്റെ നാത്തൂൻ തന്നെ അടക്കം പറയുന്നത്…
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പെറ്റമ്മയുമായി താരതമ്യം ചെയ്യപ്പെട്ട് ഒരു പുഴുവിനെപ്പോലെ ചുരുണ്ടുകൂടിപ്പോയിരുന്ന ഒരുവളുടെ മനസ്സിന്റെ നോവ് നിങ്ങൾക്കറിയാമോ? പാലിന്റെ നിറവും പനംകുല പോലുള്ള മുടിയും വരകളിലെ പോലുള്ള…
അടച്ചിട്ട വാതിലിനുള്ളിൽ അകവും പുറവും കൂർത്ത നഖമുനകളാൽ കീറി മുറിക്കപ്പെട്ട് ചുടുചോര ചിന്തും മനസ്സ് പേറി പലവിധ വേഷങ്ങൾ കെട്ടിയാടി തളർന്നു വല്ലപ്പോഴുമൊരിക്കൽ വെളിച്ചത്തിലേക്കവൾ കാലുകുത്തുമ്പോൾ അവളെയണിയിക്കാൻ…
വിടർന്ന പച്ചയിലകളും ഇളംപ്പച്ച തളിരില ചുരുളുകളുമായി, തഴച്ച വാഴകൾ തോട്ടത്തിൽ പച്ചപ്പ് നിറച്ചു. നീർത്തുള്ളികളുടെ രൂപം കടമെടുത്ത്, ഇളം ചുവപ്പിൽ വാഴക്കുടപ്പൻ, തേൻ മധുരം നിറച്ച അല്ലികൾ…
“അച്ഛൻ റിട്ടയർ ആയതിൽ പിന്നെ ഇങ്ങനെ തന്നെയാ. ആ ചാരു കസേരയിൽ ഒരേ ഇരിപ്പാ. മുറ്റത്തേക്ക് കണ്ണും നട്ട്. അമ്മ രാവിലെ ചായ കൊണ്ട് പോയി കൊടുത്താൽ…
മാഷേ, മാഷിന്റെ പേര് ജയദേവൻ എന്നല്ലേ? അതെ ജയദേവനാണ്. ഞാൻ മാഷിന്റെ എല്ലാ എഴുത്തുകളും വായിക്കാറുണ്ട് കേട്ടോ. ആഹാ ആണോ. ങും, ഈ അവസാനം…