“എവിടന്നാ മേൻനേ, കാലത്ത് തന്നേ?” പിന്നിൽ നിന്നുള്ള വിളി കേട്ടപ്പോൾ തന്നെ മനസ്സിലായി വാസു ആണെന്ന്. ചാറ്റൽ മഴ വീണ് കൈയിലുള്ള ചൂട് വട തണുക്കാതിരിക്കാൻ ഒതുക്കി പിടിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നിന്നു.…
ഉണ്ണി ആലോചിക്കുകയായിരുന്നു. ക്ലാസ്സിലെ ടീച്ചറുടെ ചോദ്യം അവനെ ഇരുത്തി ചിന്തിപ്പിച്ചു. “വലുതാകുമ്പോൾ ആരാകണം” എന്നായിരുന്നു ചോദ്യം. ഓരോരുത്തരായി ഉത്തരം പറഞ്ഞുകൊണ്ടിരുന്നു.…
ഇന്ദു ജോലിക്ക് പോകാനായി ഇറങ്ങിയിട്ടും ഗോപൻ ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നില്ല. പുറത്ത് നല്ല മഴ പെയ്യുന്നു, തോരാത്ത മഴ. …
സ്വപ്നങ്ങളെ തുന്നിച്ചേർത്ത ഞങ്ങളുടെ ചിറകുകൾക്ക് 10 ആണ്ടിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പുൽനാമ്പുകളിലെ ജലകണം പോലെ അവളെ ഞാൻ ഹൃദയത്തോട് ചേർത്തു…
മഴ, തിമിർത്തുപെയ്യുകയാണ്. ഉസ്മാന്റെ മയ്യത്ത് ആംബുലൻസിൽ, പള്ളിയിലേക്ക് കൊണ്ട് പോയി. മറ്റു വാഹനങ്ങളിൽ നാട്ടുകാരും പള്ളിയിലേക്ക് യാത്ര തിരിച്ചു.. നിലക്കാത്ത…
തന്റെ കടിഞ്ഞൂൽ കുഞ്ഞിനു ജന്മം നൽകാൻ ഒരുങ്ങുന്ന പെങ്ങളുടെ ഗർഭകാല ആഗ്രഹങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ അക്കമിട്ടു നിരന്നിരുന്നത്.. അച്ചപ്പവും…
രാത്രി തുടങ്ങിയ മഴയാണ്. തുള്ളി തോരാതെ ഇപ്പോഴും പെയ്തു കൊണ്ടേയിരിക്കുന്നു. ചായക്കപ്പു മാറ്റി വെച്ച് ഭദ്ര എഴുന്നേറ്റു ജനലഴികളിൽപ്പിടിച്ച് പുറത്തേക്കു…
