മടുത്തു. ഈ സ്കൂളിൽ പോക്കും ഹോംവർക്കും കണക്കു മാഷിൻ്റെ ചീത്തയും അടിയും…. ഒരു സ്വൈര്യോമില്ല. വീട്ടിലാണെങ്കിൽ എല്ലാത്തിനും ഫുൾ മാർക്ക് വാങ്ങുന്ന അനിയൻ. അവനെ കണ്ടു പഠിയ്ക്കെടാ എന്ന ഉപദേശം കേട്ട് കേട്ട് മടുത്തു.…
ശനിയാഴ്ച കൃത്യം അഞ്ചുമണി ഓട്ടോറിക്ഷ ശബ്ദവും കൂടേ കുട്ടികളുടെ കലപിലയും കേട്ടപ്പോൾ ഉറപ്പിച്ചു നാത്തൂൻ തന്നെ. അകത്തു വന്നതും അക്ഷമയോടെ അടുക്കളയിലെ കലങ്ങളൊക്കെ തുറന്ന് നോക്കിയിട്ട് എന്നെ ആക്കിയ ഒരു നോട്ടമുണ്ട്. ഇന്നും നിനക്ക്…
ആളുകൾക്ക് മുൻപിൽ പെയ്യുന്ന കണ്ണുകൾ എത്രവേഗം തുടച്ചാണ് അവൾ പുഞ്ചിരിയുടെ മുഖംമൂടി അണിയുന്നത് ക്രൂരതയുടെ പര്യായമായവൻ എത്രവേഗമാണ് കപട സ്നേഹത്തിന്റെ മുഖംമൂടിക്കുള്ളിൽ പുനർജനിക്കുന്നത് വീട്ടകങ്ങളിൽ മുഖംമൂടികളില്ലാത്ത ദൈന്യതകൾ കാണാം മുഖം മൂടികളില്ലാത്ത ദുഷ്ടത്തരങ്ങൾ കാണാം…
വീണ്ടുമെന്നമ്മതൻ മടിത്തട്ടിൽ കിടന്നങ്ങനെ അമ്മിഞ്ഞ നുകരുന്ന കുഞ്ഞാവണം! കുഞ്ഞിക്കാൽ വളരുന്തോറു മോടിയോളിച്ചെന്നഛനോടൊത്ത് കളിച്ചീടേണം! ബാല്യത്തിൻകൗതുകങ്ങളോ- രോന്നും ചെയ്താ മാവിൻ ചുവട്ടിലൂഞ്ഞാലാടീടേണം!യൗവനത്തിൻ പ്രണയം മൊഴിയുവാൻ മടിച്ചവനോടെൻ മനംതുറന്നാശയൊന്നോതീടേണം! സ്ത്രീധനം എണ്ണിതീട്ടപ്പെടു- ത്തിയോരാ മണ്ഡപത്തിൽ നിന്നിറങ്ങീടേണം! ശാപ…
പൊള്ളുന്നു ചുട്ടു പൊള്ളുന്നു അമ്മേ, ധരണി!ഒരിറ്റ് നീര് പെയ്യൂ ഒന്ന് നനയട്ടെ ആ മഴയിൽ എന്നെ പൊതിയുമീ താപമൊന്ന് കുറഞ്ഞാലോ പൊങ്ങിയും താണും ശ്വസിക്കുന്ന നെഞ്ചിനെ വന്നും മറഞ്ഞും അകലുന്ന ബോധത്തെ ആരെങ്കിലുമൊന്ന് പിടിച്ചു…
വേനലവധികളിൽ പാട വരമ്പിലൂടോടി, പാടത്തു മറിഞ്ഞു വീണു പെറ്റിക്കോട്ടു നിറയെ ചെളിയുമായി ഓടി വരുമ്പോഴും,കൈയ്യിലൊരു പിടി മഷിത്തണ്ടുകളവൾ കൂട്ടിപ്പിടിച്ചിരുന്നു. സ്ലേറ്റിൽ എഴുതിയും മഷിത്തണ്ടാൽ മായ്ച്ചും പിന്നെയും എഴുതിയും കൂട്ടുകാരിയോടൊപ്പം കളിക്കുമ്പോൾ,സൗഹൃദത്തിനു മഷിത്തണ്ടിൻ തെളിമയായിരുന്നു. പിന്നൊരു…
കൊഴിഞ്ഞു പോകുമോരോ പകലും മൂകമായ് മൊഴിയുന്നു, കൂരിരുൾ നിറയും രാവിനോടുവിൽ, കാത്തുനിൽക്കുന്നുണ്ട്, പ്രതീക്ഷകൾ തൻ നവമുകുളങ്ങൾ തളിരിടുമൊരു പൊൻപുലരി. വിടപറഞ്ഞകലും ആഹ്ലാദനിമിഷങ്ങളെ എത്തിപ്പിടിച്ചിടാനായ്, നിരാശയിൽ മുങ്ങിടും നിമിഷങ്ങൾക്കുമപ്പുറം, വീണ്ടും വിടർന്നിടും ശുഭദിനങ്ങളെന്ന പ്രതീക്ഷയല്ലോ, ദുഃഖഗർത്തങ്ങളിൽ…
കുരുതിക്കളത്തിൽ അവൻ മാത്രം ബാക്കിയായി. ഉറ്റവരും ഉടയവരുമെല്ലാം നഷ്ടപ്പെട്ടവന്റെ ദൈന്യതയും പേറിയവൻ വേച്ചു വേച്ചു ഇഴഞ്ഞു നീങ്ങി. എങ്ങും രൂക്ഷമായൊരു ഗന്ധം തളംകെട്ടി നിൽക്കുന്നു. എന്താണ് സംഭവിച്ചത്? തങ്ങളുടെ ആവാസവ്യവസ്ഥയിലേക്കൊരു കടന്നു കയറ്റം പണ്ടേയുള്ളതാണ്.…
നമ്മെ അവഗണിക്കുന്നവരുടെ മുന്നിലേക്ക് വീണ്ടും വീണ്ടും സ്നേഹത്തിനായുള്ള യാചനയുമായ് കടന്നു ചെല്ലാതിരിക്കുക. അവർ നിങ്ങളുടെ മൂല്യവത്തായ സ്നേഹം ഒരിക്കലും അർഹിക്കുന്നില്ല. ആട്ടിയോടിക്കുന്നതിനു മുമ്പ് തിരിഞ്ഞു നടന്നീടുക.. റംസീന നാസർ
“നിങ്ങക്കൊരു കാര്യം അറിയോ ഇക്കാ.. ഈ സ്നേഹോം സന്തോഷോമൊക്കെ പങ്ക് വച്ചാ ഇരട്ടിക്കുംന്നാ. പിന്നെന്നാത്തിനാ പിശുക്കുന്നേ. പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ കയ്യിലെ ക്ലാവ് പിടിച്ച നാണയം പോലെന്നാ കമലാസുരയ്യ പോലും പറഞ്ഞിട്ടുള്ളത്.” *********************** “ഒരുമ്മ…
ക്രിച്ചക്ക് ചപ്പക്ക് ഛക്! ഗേറ്റ് തുറന്നടയുന്ന ശബ്ദം. “അയ്യോ.. എത്ത്യാ” ഗുണ്ട എത്തിയ ഭീതിയോടെ ഒരാൾ കത്തിയെടുത്ത് വേഗത്തിൽ പഠക് തഠക് ടക്ക് വെട്ടിയരിയാൻ തുടങ്ങി. മറ്റേയാൾ വടിയും തടയുമായി പണിതുടങ്ങി. ഇനിയുമൊരാൾ ചെവിയിൽ…
ഇവരുടെ ഈ ചുറ്റിക്കളി കാരണം കഷ്ടപ്പെടുന്നത് ഞാനാണ്.. എത്ര നാളായെന്നോ ഇത് തുടങ്ങിയിട്ട്! ഒരു സഹായമാകുമല്ലോ എന്ന് കരുതിയാണ് കൂടെ കൂട്ടിയത്. എന്നിട്ടിപ്പോൾ.. സഹിക്കുന്നതിന്നൊരു പരിധിയില്ലേ? രാത്രി ഉറങ്ങിക്കിടക്കുന്ന മറ്റുള്ളവർക്ക് ശല്യമാകാതെ സംസാരിക്കാമല്ലോ എന്നു…
ചൂടായിത്തുടങ്ങി. അന്വേഷണത്തിന് ഇനിയും ഒരു തുമ്പായിട്ടില്ല. ഒരാൾ പറയുന്നു ഇവിടെ കണ്ടതാണല്ലോ.. അല്ലല്ല, ഇവിടെയല്ല അവിടെയാണെന്ന് മറ്റൊരാളും. എത്ര നേരമെന്നു വച്ചാണ് അന്വേഷിക്കുക? കാണാവുന്നിടത്തെല്ലാം തിരഞ്ഞു. അല്ല, എന്നോട് ചൂടായിട്ട് എന്താ കാര്യം? ചൂടാവുകയല്ല…
ജീവിക്കാനീ ഭൂമിയുണ്ടല്ലോ, അതിൽ നന്മയിൽ വളരാൻ നമ്മളില്ലേ. നന്മകൾ ചെയ്യാൻ മനസ്സില്ലാത്തവർ, ഉണ്ടല്ലോ ഇന്നത്തെ കാലത്ത്. അപ്പനമ്മമാരെ സഹായിക്കാം, കൂട്ടരോടൊത്തുരസിക്കാം, പങ്കുവയ്ക്കാം. അമ്മിച്ചി – അപ്പച്ചന്മാരോടൊത്ത് സന്തോഷിക്കാം, ആരെയും നോവിക്കാതെ, സ്നേഹിക്കാം. പ്രാർഥിക്കാം എന്നും…
മിഴികളിൽ നീ ഓടിവന്നെൻ ഓർമ്മകളായി, പറവയായി മാറിയെന്റെ മനസ്സിലും കയറി. ഇതാ ഇതാ! പുലർച്ചേ സ്വപ്നത്തിൽ കാറ്റാടിക്കിളിപോലെ വന്നു.. പൂട്ടിവച്ച ഓർമ്മകൾ ഒന്നൊന്നയ് ഉയർത്താനെത്തി, അന്നുമുതൽക്കേ പലനേരങ്ങളിൽ എന്നും എത്തീരുന്നു, ഒന്നുമില്ലാത്ത നേരങ്ങളിലും നടന്നിരുന്നു…
ഏറെ സന്തോഷിച്ച ഓർമ്മകൾ, അവിടെ ചെന്നു നുള്ളിപ്പെറുക്കാം, തീരാത്ത ഓർമ്മകളായവരെ, നോക്കി സന്തോഷിക്കാം. വരുന്നേ, വരുന്നേ ഓർമ്മകൾ! വരുന്നേ വരുന്നേ കൂട്ടുകാർ! വിടിവയ്പ്പുക്കുടയൂമായ് വരുന്നോരുത്തി, അവളെ കൂട്ടാക്കാൻ വരുംകൂട്ടുകാർ, അവളോട് ചേർന്നുപോയ് കുറച്ചുകാലം, അതിനീടയ്ക്കാട്ടും…
പതിയെ പതിയെ, കാഴ്ചകളിൽ നിന്നെ കാണാൻ തുടങ്ങി! എങ്ങനെയോ, എന്നിൽ നീ വന്നു… പൂക്കാലമായെന്നിൽ നീയെത്തി. അറിയാതെ! നിന്നെ! ഓർക്കുന്നു.. എന്നെന്നും! മഴതുള്ളി പോൽ, നെഞ്ചിൽ നീ, വീണല്ലോ… ജനാല തുറക്കുംനേരം നിന്നെ, മുന്നിൽ…
ഞാനോർത്തു നിൽക്കേ, നീ പൂവായി മിന്നി, നിന്നെ കാത്തു നിൽക്കും നേരം വന്നേ.. ഒന്ന് കാണാനായി, ഒന്ന് നിൽക്കൂ ചെക്കാ, ഓരോ നേരം നിന്നിൽ ചേർന്നിടുന്നു ഞാ..ൻ. കാറ്റിൽ പറന്നുവരുന്ന,തൂവൽ പോലെയെന്നെ, വിളിച്ചതുപോലെ.. മഞ്ഞു…
ഞാനോർത്തു നിൽക്കേ,നീ പൂവായി മിന്നി, നിന്നെ കാത്തു നിൽക്കും നേരം വന്നേ.. ഒന്ന് കാണാനായി, ഒന്ന് നിൽക്കൂ പെണ്ണെ, ഓരോ നേരം നിന്നിൽ ചേർന്നിടുന്നു ഞാ..ൻ. കാറ്റിൽ പറന്നുവരുന്ന,തൂവൽ പോലെയെന്നെ, വിളിച്ചതുപോലെ.. തുള്ളി മഞ്ഞു…
ഓരോ കുഞ്ഞു പൂവിനും ഒരായിരം കഥകൾ പറയാനുണ്ട്. നഷ്ടബാല്യത്തിന്റെ കഥ. കൗമാര പ്രണയത്തിന്റെ കഥ. യൗവ്വനത്തിലെ നഷ്ടപ്രണയത്തിന്റെ കഥ. ജീവിതത്തിന്റെ പ്രതിസന്ധികളിൽ തകർന്നു പോയവരുടെ കഥ. ചിറക് മുളക്കാത്ത തന്റെ കുഞ്ഞു സ്വപ്നങ്ങളുടെ കഥ.…
