“നിങ്ങളൊക്കെ ഏറെ വളർന്നു, പക്ഷേ നിങ്ങളുടെ അച്ഛനെ, എൻ്റെ കുട്ടേട്ടനെ വിചാരണ ചെയ്യാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല. “അമ്മയുടെ വാക്കിൻ്റെ അഗ്നിയിൽ മക്കളുരുകി. ഡോക്ടർ വീനസ്
പുതിയ ഐഫോൺ വാങ്ങിയപ്പോ തൊട്ട് തുടങ്ങിയതാണ് കെട്യോൾക് അതിനോടൊരു പുച്ഛം.. എന്നാപ്പിന്നെ ഓളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാൻ അവളെ മുന്നിൽ വെച്ച് ഫോണിലെ സിരി മോളെ വിളിച്ചു…
അവൾ അട്ടഹസിച്ചു, ചിരിച്ചു, ഉറക്കെ കരഞ്ഞു. പെട്ടെന്ന് മൗനിയായി. എന്നിട്ട് ഉറക്കെ പറഞ്ഞു, ഞാൻ ഭ്രാന്തിയാണെന്ന്. അവൾ ഇങ്ങനെ ആവാൻ ഇട വരുത്തിയ യഥാർത്ഥ ഭ്രാന്തന്മാരെ തിരിച്ചറിയാതെ..…
പതിവുപോലെ തിരക്കുള്ള ഒരു വ്യാഴാഴ്‌ച്ച ഉച്ചകഴിഞ്ഞുള്ള മൂന്നു മണി നേരത്താണ് എന്റെ ഫെദർ ടച്ച് ബ്യുട്ടിക്കിന്റെ മുന്നിൽ ഒരു മുന്തിയ ഇനം കാർ വന്നു…
വായനശാലയുടെ പടികൾ കയറുമ്പോൾ സനലിന്റെ ചിന്തകൾ ഓർമ്മക്കൂടുതേടി പറന്നു. വികൃതിക്കാരനും തല്ലുകൊള്ളിയുമായ ഒരു അഞ്ചാംക്ലാസുകാരന്റെ കയ്യിൽ പുസ്തകം ഏൽപ്പിച്ചു കൊടുത്തു കേശവൻ മാഷ് പറഞ്ഞ വാക്കുകൾ. “സനൽ,…
എഴുത്തിനെയെന്ന പോൽ അല്ലെങ്കിൽ അതിനുമപ്പുറം ഇഷ്ടമാണ് എനിക്കെന്റെ അദ്ധ്യാപന ജീവിതം. ഞാൻ ജന്മം കൊടുത്ത രണ്ടു മക്കളെപ്പോലെ മക്കളേ എന്ന് അധികാരത്തോടെ, വാത്സല്യത്തോടെ, സ്നേഹത്തോടെ വിളിക്കാൻ ഒരായിരം…
പശ്ചാത്താപമണിഞ്ഞ പാതകി സ്വർഗ്ഗമിച്ഛിക്കുന്നുവെങ്കിലുമാ – പാതകഫലമറിഞ്ഞവർക്കെന്നും നരകമാം ജീവിതമീ ധരത്രിയിൽ .
നീ ചിരിക്കാറുണ്ടോ? ഇല്ല അതെന്താ? എന്റെ ചുണ്ട് ചിരി മറന്നിട്ടും ചിരി എന്നെ മറന്നിട്ടും കാലമേറെയായി……
ഓർമ്മകൾ നശിക്കുന്ന ഭ്രാന്തല്ലേ വിളിച്ചിട്ടും വരാത്ത മരണത്തെക്കാൾ നല്ലത്…..
നെഞ്ചുപൊട്ടി ഉള്ളുരുകി കണ്ണുകൾ പെയ്തു. ചുറ്റുമുള്ളവർ ആർത്തുവിളിച്ചു. “നല്ല തെളിനീർ!!”. ✍️ബബിത അഡിറ്റ്
