ക്രിച്ചക്ക് ചപ്പക്ക് ഛക്! ഗേറ്റ് തുറന്നടയുന്ന ശബ്ദം. “അയ്യോ.. എത്ത്യാ” ഗുണ്ട എത്തിയ ഭീതിയോടെ ഒരാൾ കത്തിയെടുത്ത് വേഗത്തിൽ പഠക് തഠക് ടക്ക് വെട്ടിയരിയാൻ തുടങ്ങി. മറ്റേയാൾ വടിയും തടയുമായി പണിതുടങ്ങി. ഇനിയുമൊരാൾ ചെവിയിൽ…
ഇവരുടെ ഈ ചുറ്റിക്കളി കാരണം കഷ്ടപ്പെടുന്നത് ഞാനാണ്.. എത്ര നാളായെന്നോ ഇത് തുടങ്ങിയിട്ട്! ഒരു സഹായമാകുമല്ലോ എന്ന് കരുതിയാണ് കൂടെ കൂട്ടിയത്. എന്നിട്ടിപ്പോൾ.. സഹിക്കുന്നതിന്നൊരു പരിധിയില്ലേ? രാത്രി ഉറങ്ങിക്കിടക്കുന്ന മറ്റുള്ളവർക്ക് ശല്യമാകാതെ സംസാരിക്കാമല്ലോ എന്നു…
ചൂടായിത്തുടങ്ങി. അന്വേഷണത്തിന് ഇനിയും ഒരു തുമ്പായിട്ടില്ല. ഒരാൾ പറയുന്നു ഇവിടെ കണ്ടതാണല്ലോ.. അല്ലല്ല, ഇവിടെയല്ല അവിടെയാണെന്ന് മറ്റൊരാളും. എത്ര നേരമെന്നു വച്ചാണ് അന്വേഷിക്കുക? കാണാവുന്നിടത്തെല്ലാം തിരഞ്ഞു. അല്ല, എന്നോട് ചൂടായിട്ട് എന്താ കാര്യം? ചൂടാവുകയല്ല…
ജീവിക്കാനീ ഭൂമിയുണ്ടല്ലോ, അതിൽ നന്മയിൽ വളരാൻ നമ്മളില്ലേ. നന്മകൾ ചെയ്യാൻ മനസ്സില്ലാത്തവർ, ഉണ്ടല്ലോ ഇന്നത്തെ കാലത്ത്. അപ്പനമ്മമാരെ സഹായിക്കാം, കൂട്ടരോടൊത്തുരസിക്കാം, പങ്കുവയ്ക്കാം. അമ്മിച്ചി – അപ്പച്ചന്മാരോടൊത്ത് സന്തോഷിക്കാം, ആരെയും നോവിക്കാതെ, സ്നേഹിക്കാം. പ്രാർഥിക്കാം എന്നും…
മിഴികളിൽ നീ ഓടിവന്നെൻ ഓർമ്മകളായി, പറവയായി മാറിയെന്റെ മനസ്സിലും കയറി. ഇതാ ഇതാ! പുലർച്ചേ സ്വപ്നത്തിൽ കാറ്റാടിക്കിളിപോലെ വന്നു.. പൂട്ടിവച്ച ഓർമ്മകൾ ഒന്നൊന്നയ് ഉയർത്താനെത്തി, അന്നുമുതൽക്കേ പലനേരങ്ങളിൽ എന്നും എത്തീരുന്നു, ഒന്നുമില്ലാത്ത നേരങ്ങളിലും നടന്നിരുന്നു…
ഏറെ സന്തോഷിച്ച ഓർമ്മകൾ, അവിടെ ചെന്നു നുള്ളിപ്പെറുക്കാം, തീരാത്ത ഓർമ്മകളായവരെ, നോക്കി സന്തോഷിക്കാം. വരുന്നേ, വരുന്നേ ഓർമ്മകൾ! വരുന്നേ വരുന്നേ കൂട്ടുകാർ! വിടിവയ്പ്പുക്കുടയൂമായ് വരുന്നോരുത്തി, അവളെ കൂട്ടാക്കാൻ വരുംകൂട്ടുകാർ, അവളോട് ചേർന്നുപോയ് കുറച്ചുകാലം, അതിനീടയ്ക്കാട്ടും…
പതിയെ പതിയെ, കാഴ്ചകളിൽ നിന്നെ കാണാൻ തുടങ്ങി! എങ്ങനെയോ, എന്നിൽ നീ വന്നു… പൂക്കാലമായെന്നിൽ നീയെത്തി. അറിയാതെ! നിന്നെ! ഓർക്കുന്നു.. എന്നെന്നും! മഴതുള്ളി പോൽ, നെഞ്ചിൽ നീ, വീണല്ലോ… ജനാല തുറക്കുംനേരം നിന്നെ, മുന്നിൽ…
ഞാനോർത്തു നിൽക്കേ, നീ പൂവായി മിന്നി, നിന്നെ കാത്തു നിൽക്കും നേരം വന്നേ.. ഒന്ന് കാണാനായി, ഒന്ന് നിൽക്കൂ ചെക്കാ, ഓരോ നേരം നിന്നിൽ ചേർന്നിടുന്നു ഞാ..ൻ. കാറ്റിൽ പറന്നുവരുന്ന,തൂവൽ പോലെയെന്നെ, വിളിച്ചതുപോലെ.. മഞ്ഞു…
ഞാനോർത്തു നിൽക്കേ,നീ പൂവായി മിന്നി, നിന്നെ കാത്തു നിൽക്കും നേരം വന്നേ.. ഒന്ന് കാണാനായി, ഒന്ന് നിൽക്കൂ പെണ്ണെ, ഓരോ നേരം നിന്നിൽ ചേർന്നിടുന്നു ഞാ..ൻ. കാറ്റിൽ പറന്നുവരുന്ന,തൂവൽ പോലെയെന്നെ, വിളിച്ചതുപോലെ.. തുള്ളി മഞ്ഞു…
ഓരോ കുഞ്ഞു പൂവിനും ഒരായിരം കഥകൾ പറയാനുണ്ട്. നഷ്ടബാല്യത്തിന്റെ കഥ. കൗമാര പ്രണയത്തിന്റെ കഥ. യൗവ്വനത്തിലെ നഷ്ടപ്രണയത്തിന്റെ കഥ. ജീവിതത്തിന്റെ പ്രതിസന്ധികളിൽ തകർന്നു പോയവരുടെ കഥ. ചിറക് മുളക്കാത്ത തന്റെ കുഞ്ഞു സ്വപ്നങ്ങളുടെ കഥ.…
ഈ നട്ടപ്പാതിരക്കാണോ നിനക്ക് കേറി വരാൻ കണ്ടത്? എന്റെ കെട്ട്യോനും കുട്ടിയും കിടന്നു ഉറങ്ങാ. ഞാനെങ്ങനെ ശബ്ദമുണ്ടാക്കാതെ ഇവിടന്ന് എണീക്കും? അവരെങ്ങാനും എണീറ്റ് നോക്കുമ്പോ എന്നെ കണ്ടില്ലെങ്കിൽ എന്താവും? അവരു വിഷമിക്കില്ലേ? എല്ലാം…
“ചേച്ചി, ഇവിടെ പലതരം അച്ചാറുകൾ ഉണ്ടല്ലോ?കണ്ടിട്ട് തന്നെ കൊതിയാവുന്നു. അതെന്താ അച്ചാർ?” “അത് മുന്തിരി അച്ചാർ.” “ങ്ങേ! മുന്തിരി കൊണ്ട് അച്ചാറും ഉണ്ടാക്കാൻ പറ്റോ? ചേച്ചി അടിപൊളി ആണല്ലോ? എവിടുന്നു കിട്ടണു ഓരോ ഐഡിയ.”…
ഇന്നത്തെ കാലത്ത് ലളിതമായ ജീവിതം നയിക്കുന്നവരോട് മറ്റുള്ളവർക്ക് പുച്ഛമാണ്. അത്കൊണ്ട് കൊണ്ട് തന്നെ മറ്റുള്ളവർക്ക് മുന്നിൽ വില ഉണ്ടാക്കാൻ വേണ്ടി കുറച്ചു കാശാവുമ്പോളേക്കും ആഡംബര ജീവിതം നയിക്കുന്ന വിഡ്ഢികളാണ് ജനം.
താതനാം തണൽ മര ശാഖയിലെത്ര ചെറുകിളികളാമോദമോടെ വസിച്ചു. ചൂടേറ്റുവാടി തളർന്നൊരു വേനലിൽ കിളികൾക്ക് തണലേകി കാത്തിടുന്നു മൂക്കോളം വെള്ളത്തിൽ മുങ്ങിയ വർഷത്തിൽ കിളികളെ നനയാതെ കാത്തുവെച്ചു കാലൊന്നിടറുന്ന കാറ്റിൻ കുറുമ്പിലും കിളികളെ വീഴാതെ താങ്ങിടുന്നു…
കുഞ്ഞിന്റെ കൂടെ അമ്മയുണ്ടല്ലോ കുഞ്ഞിന്റെ കൂടെ അമ്മ, കുഞ്ഞിന്റെ കൂടെ അമ്മയുണ്ടല്ലോ കൂടെ പനി വരാതെ സൂക്ഷിക്കാൻ, അമ്മയുണ്ടല്ലോ! പനി വരാതെ സൂക്ഷിക്കാൻ, അമ്മയുണ്ടല്ലോ! കുറുമ്പിപെണ്ണ്, കുസൃതിപെണ്ണ്! താരാട്ടുപാടാൻ അമ്മപെണ്ണില്ലേ കുറുമ്പിപ്പെണ്ണ്! കുഞ്ഞിന്റെ കൂടെ…
നരച്ചു കുരച്ചു ഞെങ്ങി ഞെരുങ്ങി ആവിതീർന്ന അടുക്കളയിലെ പ്രഷർ കുക്കറിനു ശേഷം അവൾ വിസിലടിച്ചു തുടങ്ങി… കറങ്ങി തീർത്ത മണിക്കൂറുകൾക്കൊടുവിൽ ശബ്ദം നിലച്ച ഘടികാര മണി പോലെ അവളും ചലിച്ചു തുടങ്ങി… തേച്ചിട്ടും തേച്ചിട്ടും…
നടന്നു നടന്ന്, ഞായറാഴ്ചച്ചന്തയിലെത്തിയപ്പോൾ അവിടെയെങ്ങും വിൽക്കാൻ നിരത്തിവെച്ചിരിക്കുന്നത് തലച്ചോറുകളായിരുന്നു. മനുഷ്യത്തലച്ചോറുകൾ..! പല തരത്തിൽപെട്ടവ, പല രൂപത്തിൽപ്പെട്ടവ, പല വലിപ്പത്തിൽപ്പെട്ടവ. പല വിലയിട്ടവ, പല പേരിട്ടവ. അമ്പലമെന്നും, പള്ളിയെന്നും.. പിന്നെ, പല പല ദേവാലയങ്ങളെന്നും ബോർഡ്…
കാലത്തിൻ നിറം മാഞ്ഞ തിരശ്ശീല നീക്കി ഞാൻ നോക്കിയാ പഴകിയ ജാലക വാതിലിനപ്പുറം ചിരിയും കരച്ചിലും ഇടചേർന്ന് പെയ്യുമാ ഇടമുറിയാത്തൊരെൻ ഓർമ്മതൻ പെയ്ത്തിനായ് ചടുലതാളത്തിൽ മനസ്സിൽ നിന്നുർന്നുവീഴുന്നു മുത്തുപോൽ മിഴിവാർന്ന മായാത്ത അനുഭവചിന്തുകൾ കണ്ണുനീരുപ്പു…
അഗ്നിപരീക്ഷ വിധിച്ച രാമനോ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനോ, ശസ്ത്രവീര്യത്താൽ വരിച്ച അർജ്ജുനനോ , ഐവർക്കു പകുത്ത വാക്കുധർമ്മമോ, സോദരധർമ്മം പാലിച്ച ലക്ഷ്മണനോ ഹരണം ചെയ്ത രാവണനോ, അധർമ്മങ്ങൾക്കുനേരെ കണ്ണുകെട്ടിയ ഗാന്ധാരിയോ ഇതിഹാസങ്ങളിൽ കണ്ണീർഗാഥയായി…
“അവന്റെ പ്രണയം സർപ്പദംശനമേറ്റതു പോലയായിരുന്നുവെനിക്ക്; എന്നിലേക്കാഴത്തിൽ പടർന്നിറങ്ങിയ പ്രണയവിഷം, ആ വിഷമെന്റെ ഉടലിനെ പ്രണയിച്ചു, ഞാനവന്റെ ഉയിരിനേയും !! ©️ആതിരസേതു🦋