സാമൂഹ്യപ്രശ്നങ്ങൾ

“അമ്മേ… ഇത് നോക്കിയേ, ഈ ഡ്രസ്സ് എനിക്ക് ചേരുന്നുണ്ടോ?” അതുവരെ കണ്ണാടിയിൽ മാത്രം നോക്കി നിൽക്കുകയായിരുന്ന മനസ്വി അമ്മയ്ക്ക് നേരെ തിരിഞ്ഞു. നീല നിറത്തിൽ ചെറിയ വെള്ളപ്പൂക്കൾ തുന്നിച്ചേർത്ത ഒരു സുന്ദരൻ ഫ്രോക്കായിരുന്നു…

Read More

ഫോൺ ബെൽ റിങ് ചെയുന്നത് കേട്ടാണ് അവൾ ഉറക്കമുണർന്നത്. ഉച്ചക്കൊരു ഉറക്കം പതിവുള്ളതാണ്.…

വനജ ഇറങ്ങിപ്പൊയ്ക്കളയുമെന്ന് അയാൾ തീരെ പ്രതീക്ഷിച്ചില്ല. മുപ്പതു വർഷം കൂടെയുണ്ടായിരുന്നവളായിരുന്നു. കഷ്ടപ്പാടിന്റെ നാളുകളിലെല്ലാം താങ്ങും തണലുമായി നിന്നവൾ. സമപ്രായക്കാരായ കൂട്ടുകാർ, അവളുടെ നന്മയും…

ആ നീയെത്തിയോ, വരൂന്ന് തീരെ പ്രതീക്ഷിച്ചില്ലാട്ടോ ഞാൻ. പാരിജാതപ്പൂക്കൾ കൊഴിഞ്ഞു കിടക്കുന്ന ചെങ്കൽ ഒതുക്കുകൾ കയറിച്ചെല്ലുമ്പോൾ അമ്മ ഉമ്മറത്തു തന്നെയുണ്ട്.…

ജനലിലേക്ക് മഴത്തുള്ളികൾ അടിച്ചുകൊണ്ടിരുന്നു. ഇരുട്ടിനെ കീറിമുറിച്ച് മേശപ്പുറത്തെ ടേബിൾലാമ്പിന്റെ വെളുത്ത വെളിച്ചം പാതി തുറന്നുകിടക്കുന്ന പുസ്തകത്തിൽ വീണുകിടക്കുന്നുണ്ട്. “കണ്ണാ…” ഫോൺ…

നമ്മൾ വളർന്നുവന്നപ്പോൾ ഒപ്പം കേട്ട് വളർന്ന കുറച്ചു കാര്യങ്ങളുണ്ട്. “എത്രയായാലും നമ്മുടെ കുടുംബമല്ലേ, നീ ഇനിയും ഇതൊക്കെ തന്നെ ഇങ്ങനെ…

കുട്ടികളുടെ വേനലവധിക്കാലമാണിപ്പോൾ… അതായത് മാമ്പഴക്കാലം. നാളത്തെ പെണ്ണുകാണൽ ചടങ്ങിനാവശ്യമായ സാധനങ്ങൾ വാങ്ങി വീട്ടുമുറ്റത്ത് എത്തിയപ്പോൾ ഒന്നുരണ്ട് മുഴുത്ത മാമ്പഴങ്ങൾ ഉതിർന്നു…