Short stories

മരിച്ച മനസ്സുകളെ കുഴിച്ചു മൂടാനായ് മനോഹരമായ ഖബറൊന്നുണ്ടാക്കണം. പത്നിതന്നോർമ്മയ്ക്ക് ഷാജഹാൻ നിർമ്മിച്ച താജ്മഹലിനെപ്പോലെ മനോഹരമായൊന്ന്. തേങ്ങുന്ന മനസ്സുകളുടെ തേങ്ങലിന്നലയൊലികൾ പുറത്തേയ്ക്കെത്താതിരിയ്ക്കാനായ് ബന്ധിച്ചിടേണം ഖബറിനെ മന്ത്രച്ചരടിനാൽ സസൂകഷ്മം. സ്വപ്നങ്ങളിനിയും കാണാതിരിക്കാനായ് മനോരാജ്യങ്ങളിൽ മടങ്ങാതിരിക്കാനായ് മൂർച്ചയുള്ള…

Read More

ഒരു പനിനീർപ്പൂവിന്റ പരിമളം പോലെന്റെ കപോലങ്ങൾ ലോലമായ് തഴുകിത്തലോടിക്കടന്നുപോമീ മന്ദമാരുതൻ തന്നുടെയുറവിടമെവിടാകാം. എന്നെ…

മൗനത്തിൽ മൂടുപടമണിഞ്ഞിടുന്നു ചിലർ മൂടുപടമതങ്ങു മാറ്റിയാലോ അറിയാതെ തന്നെ വാചാലരായ് മാറിയേക്കാം ഞാനെൻ…

പിടിവാശികൾ ജയിക്കുമ്പോൾ ബന്ധങ്ങൾ              അകലുന്നു വിട്ടുവീഴ്ചകൾ    ചെയ്യുമ്പോൾ ബന്ധങ്ങൾ   …

ഇരവും പകലും ഒന്നുപോലെന്നുമെന്നിൽ. പകലെന്നു നീ പറയുമ്പോഴും എന്നിലെ ഇരുളിൽ ഞാനുഴറുകയായിരുന്നു നീയാരുന്നെന്നിലെ വെളിച്ചം ഇരുൾ വീണയെൻ പാതയിലെ…

ബഹുമാനത്തിന് അർഹരല്ലാത്തവരെപോലും കഴിയാവുന്നതും ബഹുമാനിക്കുവാൻ ശ്രമിക്കുക, അത് അവരുടെ നന്മകൾക്കും സ്വഭാവത്തിനുമുള്ള അംഗീകാരമായിട്ടല്ല, മറിച്ച് നമ്മളുടെ സംസ്കാരത്തിന്റെ മഹിമ പ്രതിഫലിപ്പിക്കുവാൻ…

ലക്ഷ്യം നേടിയാലേ സന്തോഷിക്കുകയുള്ളൂ എന്ന് ചിന്തിക്കാതെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ ആസ്വദിക്കുക, കാരണം ഈ യാത്രയിൽ സന്തോഷം കണ്ടെത്തുവാൻ കഴിയാത്തവർക്ക് ലക്ഷ്യത്തിൽ…

ജീവിച്ചിരിക്കുമ്പോൾ എല്ലാം തനിക്ക് സ്വന്തമാക്കണം എന്ന് ചിന്തിക്കുന്നവരും അതിനായി പെടാപ്പാട് പെടുന്നവരുമുണ്ട്, എന്നാൽ മരിക്കുമ്പോൾ ഉടുതുണിപോലും തനിക്ക് എടുക്കുവാൻ കഴിയില്ല…

ഇരുളടഞ്ഞ വീഥികളിൽ ഇടറാത്ത പാദങ്ങളോടെ ശൂന്യതയിൽ നിന്നും പെറുക്കിയെടുത്ത കല്ലുകൾക്കൊണ്ടൊരു വീടൊരുക്കി ഇരവും പകലും ഇളവില്ലാതെ പണിയെടുത്തും വിശക്കുമ്പോൾ മുണ്ടുമുറുക്കിയുടുത്തും…