Bookmark Now
Please login to bookmark Close

പറുദീസ, എവിടെയോ അകലത്തിൽ, ഒരവസാനം കാത്ത് വിരിയുന്ന സുന്ദര സ്വപ്നങ്ങളുടെ തറവാട്, അവിടെ സൌഹൃദങ്ങൾ പച്ചപിടിക്കുന്നു, സ്നേഹത്തിന്റെ പൂക്കൾ വിടരുന്നു. മലകളുടെ മീതെ, ആകാശത്തിന്റെ കീഴിൽ, വീണ…

Bookmark Now
Please login to bookmark Close

സന്തോഷം കൊടുക്കുന്ന വിപണനശാലകളില്ല, സമാധാനം വിൽക്കുന്ന വിപണശാലകളുമില്ല. സമ്പത്തും സൗകര്യങ്ങളും സ്വന്തമാക്കുന്നതുപോലെ സന്തോഷവും സമാധാനവും കൈവശമാക്കാം എന്ന് കരുതുന്നതാണ് സമ്പാദ്യശീലത്തിലെ അടിസ്ഥാനതെറ്റ്. ശുഭദിനം നേരുന്നു …… 🙏

Bookmark Now
Please login to bookmark Close

മകനായാലും മകളായാലും രണ്ട് പേരും നമ്മുടെ ചോര തന്നെ. പിന്നെ എന്തിന് ഈ വേർതിരിവ്.

Bookmark Now
Please login to bookmark Close

ഒരു പെണ്ണിനെ സംബന്ധിച്ച് വിവാഹം എന്നത് ഒരു പുനരധിവാസമാണ്. ചെന്ന് കേറുന്ന വീട് പുനരധിവാസ കേന്ദ്രവും.

Bookmark Now
Please login to bookmark Close

ഈ ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ട്. അത് കൊണ്ട് ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക.

Bookmark Now
Please login to bookmark Close

എന്റെ കുഞ്ഞിക്ക് അന്ന് രണ്ടര വയസ്സ്. കിച്ചൂന് നാലര. അന്ന് ഞാൻ ജോലിക്ക് പോകുന്നുണ്ട്. അമ്മയായിരുന്നു മക്കളെ നോക്കുന്നത്. പെങ്കൊച്ചിനെ ഒരുക്കാൻ ഇഷ്‌ടമായിരുന്നെങ്കിലും, അവളുടെ കണ്ണെഴുതാൻ എനിക്കൊരു…

Bookmark Now
Please login to bookmark Close

കുളു മണാലിയെ പറ്റി ഞാനാദ്യം അറിഞ്ഞത് ഡൽഹിയിൽ താമസിച്ചിരുന്ന എൻറെ നാൻസിചേച്ചിയിൽ നിന്നാണ്. അന്ന് തൊട്ടേ മനസ്സിൽ കൊണ്ടുനടക്കുന്ന മോഹമായിരുന്നു കോരിത്തരിപ്പിക്കുന്ന തണുപ്പും മഞ്ഞും ആകാശം തൊടാൻ…

Bookmark Now
Please login to bookmark Close

ഒഴുകി നീങ്ങുന്ന വഴിയിൽ      ആനന്ദമെന്ന് പഠിപ്പിച്ചതൊക്കെയും എത്തിപ്പിടിച്ചു പൊങ്ങുതടിയിൽ വിരാജിക്കുന്നവർക്കിടയിൽ അവർ.. ഒഴുക്കിനെതിരെ നീന്തുന്നവർ   എത്താതെ കിട്ടാതെ കരയുന്നവർക് എത്തിപ്പിടിച്ചു കൈമാറുന്നവർ…     …

Bookmark Now
Please login to bookmark Close

രാവിന്റെ യാമങ്ങളിലൊന്നിൽ പൂത്തതാണവൾ… വെണ്മയാണെന്നാലും വിരിഞ്ഞ നാൾമുതൽ ഇരുളിലായിപ്പോയത്രേ… മനമുണർത്തുന്ന പരിമളമുള്ളവൾ.. നിശീധിനിയുടെ ഓരത്തുമാത്രം പൂക്കാൻ വിധിച്ചവൾ.. ആശകൾക്കൊടുവിലാ പടുമരണം കവർന്നവൾക്കൊരു സാന്ത്വനത്തിന്റെ ചെറുകരം കൊടുത്തവൾ… രാവിന്റെ…

Bookmark Now
Please login to bookmark Close

പാലപ്പൂമണവും പൂനിലാവും പിരിശം ചൊല്ലുന്ന ഒരു സന്ധ്യയിൽ നീയും ഞാനും ഞാവൽമരത്തണലിൽ നിശബ്ദം കയർത്തിരുന്നു. വാക്കുകൾ കൂട്ടിമുട്ടി പരസ്പരം മുറിവേൽക്കാതിരിക്കാനാവണം നമ്മൾ മൗനത്തെ കൂട്ടു പിടിച്ചത്. എങ്കിലും…