ജീവിതം

“കുപ്പിവളത്തുണ്ടൊടിച്ചന്ന് ഇഷ്ടമളന്നൊരു ബാല്യം” രാഹുൽ, കേട്ടിട്ടുണ്ടോ നീ ഈ വരികൾ? കേൾക്കണ്ണം കേട്ടോ. രാജേഷ് അക്കിത്തത്തിന്റ കവിതയിലെ വരികളാണ്. ഇത് കേൾക്കുമ്പോഴെല്ലാം എനിക്ക് നമ്മുടെ ബാല്യം ഓർമ വരും. അതിലെ ഓരോ…

Read More

പ്രിയപ്പെട്ട കണ്ണാടീ, ഇന്നലെ രാത്രി, വീട് മുഴുവൻ മരണവീടുപോലെ നിശബ്ദമായപ്പോൾ ഞാൻ മെല്ലെഴുന്നേറ്റ്…

ഞാനെന്ന മഹാസത്യം ഭൂമിയിൽ അവതരിച്ച സമയം എനിയ്ക്കറിയില്ല.. എൻ്റെ ഓർമ്മ തെളിഞ്ഞ് വരുന്ന പ്രായത്തിൽ അതായത് പൊടിക്കുഞ്ഞിൽ നിന്ന് ഇത്തിരി…

അത് ഒരു ഞായറാഴ്ചയായിരുന്നു… പതിവ് പോലെ പത്രത്തിൻ്റെ ചരമകോളത്തിലൂടെ കണ്ണോടിച്ചു പോവുകയായിരുന്നു ഞാൻ. അപ്പോഴാണ് ഏറെ പരിചിതമായ ഒരു മുഖം…

ചുവന്ന പരവതാനി വിരിച്ച പോലെ മനോഹരമായ വഴിത്താരയിലൂടെ നടക്കുമ്പോൾ കാലുകളുടെ വേഗം കുറഞ്ഞു വന്നു. പൂക്കളാണ്…, നോവിക്കരുത്… ഏതാണീ പൂക്കൾ..…

കായൽ പരപ്പിൽ തുള്ളി കളിക്കുന്ന ഓളങ്ങളെ കണ്ട് മതിമറന്നു നിൽക്കുകയാണ് നിള. ഒന്നും അവൾ അറിയുന്നില്ല സമയം പോകുന്നതും സന്ധ്യയാകുന്നതും…

നല്ല നട്ടുച്ചനേരം. ഇറക്കമിറങ്ങി വരുന്ന പുകച്ചുരുൾ പോലുള്ള ഇരുചക്ര വാഹനത്തിനു പിന്നിൽ കെട്ടിവച്ച എന്തോ ആണ് ആദ്യം കണ്ണിൽപ്പെട്ടത്. പണ്ടുതൊട്ടേ…

“അവൾക്ക് എന്താ? മുകളിൽ ആകാശം, താഴെ ഭൂമി.. നേരം വെളുക്കുമ്പോൾ ബാഗുമെടുത്ത് കുട്ടിയുടെ കൈയും പിടിച്ചു പടിറങ്ങിയാൽ പിന്നെ വൈകിട്ടല്ലേ…