“ഒറ്റപ്പെടൽ എന്ന് പറയുന്നത് കൂട്ടിന് ആരും ഇല്ലാത്തതല്ല, മനസ്സ് മനസിലാക്കാൻ ആരും ഇല്ലാത്തതാണ്.”
“ഒറ്റപ്പെടൽ എന്ന് പറയുന്നത് കൂട്ടിന് ആരും ഇല്ലാത്തതല്ല, മനസ്സ് മനസിലാക്കാൻ ആരും ഇല്ലാത്തതാണ്.”
ക്ലാസ്സ് കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴ, പത്ത് മിനിറ്റ് നടക്കാനുണ്ട്, ഹോസ്റ്റലിലേക്ക്. കുടയെടുക്കാൻ മറന്നു. കോളേജിൽ ജോയിൻ ചെയ്തിട്ട് അധികമായിട്ടില്ല, ക്ലാസിൽ…
എത്രവട്ടം…. എത്രവട്ടം അവളോട് പറഞ്ഞതാണ്- ആ നരകത്തിന് ഒരു അറുതി വരുത്താൻ! അപ്പോഴൊക്കെയും ഒറ്റയ്ക്കായി പോകുന്നതിന്റെ ഭയപ്പാടായിരുന്നു, അവളുടെ കണ്ണിൽ.…
ചന്നം പിന്നം പെയ്തു നിന്ന കർക്കിടക മഴ ശക്തിയാർജിച്ചപ്പോൾ തെക്കേ തൊടിയിൽ അങ്ങിങ്ങായി നിന്ന ആളുകൾ വീടിന്റെ വരാന്തയിലേക്കും മുറ്റത്ത്…
പള്ളിയിൽ നിന്ന് ഖബറിടത്തിലേക്കുള്ള ചെങ്കൽ പടവുകൾ വളരെ ശ്രമപ്പെട്ട് കയറുമ്പോൾ വാർദ്ധക്യം എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അന്നാദ്യമായി എനിക്ക് തോന്നി.…
“ഇന്നത്തേത് പോലെ അന്നും ഒരു അമാവാസി രാത്രിയായിരുന്നു.. പോരെങ്കിലോ മുപ്പട്ടു വെള്ളിയാഴ്ചയും.. ഞാൻ വാസുദേവനൊപ്പം അവന്റെ സൈക്കിളിലാണ് കവല വരെ…
