Bookmark Now
Please login to bookmark Close

തെക്കേപ്പുറത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ മൊട്ടേന്നുവിരിഞ്ഞ കാലത്തു ചിരട്ടയിൽ മണ്ണപ്പം ചുട്ടുകളിക്കുമ്പോൾ ആകണം അവന്‍ ആദ്യമായി അവളെക്കണ്ടത്.  അത്താഴത്തിനു മത്തി പൊരിച്ചതിനായി വാശി പിടിച്ചു കരഞ്ഞപ്പോള്‍ അമ്മ…

Bookmark Now
Please login to bookmark Close

പ്രിയപ്പെട്ട ശ്രീമതി മീരാബെൻ, “പെൺമോണോലോഗുകൾ” എന്ന താങ്കളുടെ കവിതാപുസ്തകം അയച്ചുതന്നതിൽ ഏറെ സന്തോഷം. ഇടിവെട്ടുമ്പോൾ വിടരുന്ന പൂക്കൾപോലെ ഞെട്ടിവിടർന്നുപോയതായ ഇതിലെ 43 കവിതകളും വായിച്ചു. നിഴലും വെളിച്ചവും…

Bookmark Now
Please login to bookmark Close

പുഷ്പാലംകൃതമായ മുറിയില്‍, ആലക്തിക ദീപങ്ങള്‍ക്ക് നടുവില്‍, ഉയര്‍ന്ന പീഠത്തില്‍, കണ്ണുകളടച്ച്  അമ്മയിരുന്നു. ധൂപക്കൂടുകളില്‍ നിന്നുള്ള ഗന്ധം അമ്മയെ ചൂഴ്ന്നു നിന്നു. തുറന്നടഞ്ഞ വാതിലിനു പിന്നിൽ ഭക്തരുടെ ക്യൂ…

Bookmark Now
Please login to bookmark Close

ആ ചാറ്റൽ മഴയിലും ഉള്ളു വല്ലാതെ ഉരുകുന്നുണ്ടായിരുന്നു. സങ്കടമാണോലജ്ജയാണോ അതോ മനസ്സിന്റെ ഉള്ളിൽ എവിടെയോ സ്നേഹവും സന്തോഷവും കൂടി ചേർന്ന ഒരു ഭാവമാണോ. ഒന്നും വേർതിരിക്കാൻ പറ്റാത്ത ഒരു…

Bookmark Now
Please login to bookmark Close

കോരിച്ചൊരിയുന്നമട്ടിൽ പെയ്ത മഴയ്ക്കിപ്പോൾ നേരിയ ശാന്തതയുണ്ട്. പത്തുമണി കഴിഞ്ഞിട്ടും നേരമിനിയും പുലരാത്തമട്ടിൽ അന്തരീക്ഷം ഇരുണ്ടു നിന്നത്, ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടിയതിനാലാകും. വെയിലിൻ്റെ ഒരുചീള്പുറത്തേക്കെറിഞ്ഞുകൊണ്ട്മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് സൂര്യൻ…

Bookmark Now
Please login to bookmark Close

സ്നേഹംആത്മാർത്ഥത,സത്യസന്ധതവിശ്വസ്തതകൃത്യനിഷ്ഠ ഇതൊക്കെ പ്രകടമാക്കാൻഭയപെടുന്നുണ്ടോ.. കുറച്ചു കൂടി കാപട്യത്തോടെ ജീവിക്കാമായിരുന്നു എന്ന് തോന്നാറുണ്ടോ..തിരിച്ചടികൾ ഹൃദയത്തെ മുള്ളുകളായി വരിഞ്ഞു മുറുകാറുണ്ടോ.. ഭയപ്പെടരുത്തളരുകയുമരുത്..   ഞാൻ ഉൾപ്പെടെയുള്ള മനുഷ്യർ എക്കാലത്തും ഇങ്ങനെ…

Bookmark Now
Please login to bookmark Close

  അടുത്തറിയുന്ന ഒരു പയ്യനാണ് നായകൻ. എഞ്ചിനീയർ, സാമ്പത്തിക ഭദ്രത ഉള്ള കുടുംബം, 28 വയസ്സ്, ലണ്ടനിൽ ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷവും മൂന്നു…

Bookmark Now
Please login to bookmark Close

1944 ജൂൺ 16 രാവിലെ 7:30 കൈയിൽ ഒരു ബൈബിളും പിടിച്ചു കൊണ്ട് ജോർജ്ജ് സ്റ്റിന്നി ജൂനിയർ ആ മുറിയ്ക്ക് പുറത്ത് നിന്നു. സമയം ഒരിയ്ക്കലും ഇനി…

Bookmark Now
Please login to bookmark Close

ഇന്നലെ വൈകിട്ട് ചായക്ക് അവല് കുഴച്ചപ്പോൾ അച്ചാച്ചനെ ഓർമ വന്നു. ഇന്നലെ എന്നല്ല, എന്നും അവല് കുഴക്കുമ്പോൾ അച്ചാച്ചനെ തന്നെ ആണ് ഓർമ വരാറുള്ളത്, പിന്നെ ശ്യാമളമ്മയെയും. …

Bookmark Now
Please login to bookmark Close

 അന്നൊരു ഞായറാഴ്ചയായിരുന്നു. ഉച്ചവെയിലിന് കടുപ്പമേറിവരുന്ന തേയുണ്ടായിരുന്നുള്ളൂ.. അവധിദിവസത്തിൻ്റെ ആലസ്യമകറ്റിക്കൊണ്ട് സോഫയിലിരുന്ന് ടിവി കാണുകയായിരുന്നു ജോമോൻ. ഓർക്കാപ്പുറത്ത് രണ്ടുഭാഗത്തുകൂടെയും നീണ്ടുവന്ന രണ്ടുകൈകളിലേക്ക്, ധൃതഗതിയിൽ താളമിടുന്ന ഹൃദയമിടിപ്പ് നേരേയാക്കാൻ ശ്രമിച്ചുകൊണ്ട്…