“നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ ഇന്നും പ്രതീക്ഷിച്ചു നിന്നു…..” രാവിലത്തെ പണിയെല്ലാം കഴിഞ്ഞു അലസതയോടെ പത്രവും മറിച്ചു നോക്കിയിരിക്കുമ്പോഴാണ് ആ പാട്ടിന്റെ വീചികൾ ചെവിയിലേയ്ക്കൊഴുകി വരുന്നത്. ശ്യാമ എഴുന്നേറ്റു…
പുതിയ വീട്ടിലേക്ക് താമസം മാറി അധിക നാളുകളായിട്ടുണ്ടായിരുന്നില്ല.. ചുറ്റുപാടും ഉളളവരെയൊക്കെ പരിചയപെട്ടു വരുന്നതേയുണ്ടായിരുന്നുള്ളൂ . അയൽപക്കത്തുള്ള ചേട്ടൻമാരെയും ചേച്ചിമാരെയും സമപ്രായക്കാരെയും പരിചയപ്പെട്ട് ഒരുവിധം പുതിയനാടുമായി ഇണങ്ങിവരുന്ന നാളുകളിലൊന്നിലാണ്…
“ഇന്നലെ സുമി വിളിച്ചപ്പോഴാണ് ഒരു കാര്യമോർത്തത്. കേട്ടോ ശ്രീയേട്ടാ.” “എന്റെ അനീ നീയിങ്ങനെ കലപിലാ പറഞ്ഞോണ്ടിരിക്കല്ലേ. നാളെ സബ്മിറ്റ് ചെയ്യാനുള്ള പ്രൊജക്റ്റ് ആണ്. എന്റെ ഏകാഗ്രത കളയല്ലേ.”…
സ്വവർഗ്ഗ ലൈംഗികത എന്ന് കേൾക്കുമ്പോൾ പലർക്കും മുഖം ചുളിയും എന്നറിയാം എങ്കിലും പറയട്ടെ അങ്ങനെ പുച്ഛത്തോടെ നോക്കാൻ മാത്രം അശ്ലീലമല്ല Homosexuality. പേര് പോലെ തന്നെ ഒരേ…
ചില രുചികൾ നമ്മളിൽ ഒട്ടൊരു ഗൃഹാതുരത്വം ഉണർത്തുമെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ. അങ്ങനെയൊരു വിഭവമായിരുന്നു ഇന്നലെ രാത്രി ഉണ്ടാക്കിയത്. മറ്റൊന്നുമല്ല, നമ്മടെ സ്വന്തം വെള്ളയപ്പവും ചിക്കൻ…
എല്ലാ ഞായാഴ്ച വൈകിയേ എഴുന്നേൽക്കാറുള്ളൂ . അപ്പൊ പിന്നെ ആലോചനയാ എന്തെങ്കിലും ഉണ്ടാക്കിയാൽ പോരല്ലോ കറി എന്തെങ്കിലും വേണ്ടേ? എന്താണെന്ന് അറിയില്ല ഞായാഴ്ച വല്യ മടിയാണെന്നെ! സമയം…
വീട്ടിൽ പണി ഒക്കെ കഴിഞ്ഞു ഇരിക്കുമ്പോൾ എന്തെങ്കിലും ചെയ്യാൻ ഒക്കെ തോന്നും. സ്വന്തം വീട്ടിൽ പോയാൽ അത് ഒന്നും ഉണ്ടാകില്ല. അമ്മ ഉണ്ടാക്കി തരുന്ന ഫുഡ് തട്ടലാണ്…
“അച്ഛനെപ്പഴാ വന്നേ ? ഞാൻ ശബ്ദമൊന്നും കേട്ടില്ല? ഞാൻ എത്ര നേരമായി അച്ഛനെ കാത്തിരിക്കുന്നു”, അനീക ചിണുങ്ങിക്കൊണ്ട് വേണുവിന്റെ മടിയിൽ കയറിയിരുന്നു. “വേണുവേട്ടാ ഇവൾക്കിന്ന് എന്തോ കാര്യസാധ്യമുണ്ടെന്നു…
രാവിലെ ഓഫീസിൽ കുറച്ചു അധികം പണിയുണ്ടായിരുന്നു. അതൊന്ന് ഒതുക്കി ഇന്നലെ പോസ്റ്റ് ചെയ്ത കഥക്ക് ലൈക്കോ കമന്റോ ഉണ്ടോ എന്നറിയാൻ മൊബൈൽ ഡാറ്റ ഓണാക്കി. കുറെ വാട്ട്സപ്പ്…
ചില ഓർമ്മകൾ അങ്ങനെയാണ് ഓർത്തു ഓർത്തു ചിരി വരുന്ന ചില സംഭവങ്ങൾ … നർമത്തിൽ ചാലിച്ചു എഴുതിയാൽ എത്രത്തോളം ശരിയാകും എന്നു അറിയില്ല എന്നാലും,ഒരു ചെറിയ ശ്രമം…
