ജീവിതം

ഉത്രാടത്തിന്റെ അന്ന് വൈകുന്നേരം കുളിച്ച് തൃക്കരപ്പനെ വെച്ച് ആർപ്പോ വിളിച്ച്, കെട്ട്യോൾ സുലോചനേച്ചി കൊണ്ട് തന്ന പൂവടയും തിന്ന് മുറിയിൽ കയറി മൂന്നെണ്ണം മടമടാന്ന് തട്ടിയപ്പോളാണ് ഭാസ്കരേട്ടന് ഓണം വന്നതായി തോന്നിയത്. ഒരെണ്ണം…

Read More

“കുപ്പിവളത്തുണ്ടൊടിച്ചന്ന് ഇഷ്ടമളന്നൊരു ബാല്യം” രാഹുൽ, കേട്ടിട്ടുണ്ടോ നീ ഈ വരികൾ? കേൾക്കണ്ണം…

പ്രിയപ്പെട്ട കണ്ണാടീ, ഇന്നലെ രാത്രി, വീട് മുഴുവൻ മരണവീടുപോലെ നിശബ്ദമായപ്പോൾ ഞാൻ മെല്ലെഴുന്നേറ്റ്…

കിതപ്പാറ്റി വീണ്ടെടുക്കും നേരം വരെ സ്നേഹം തൂവി മുറിവുണക്കാനായ്… ആരെ ഏൽപ്പിക്കേണ്ടൂ വ്യഥകൾ പേറി മുറിഞ്ഞൊരു ഹൃദയം..

ടോം : അവൻ്റെ ജീവിതം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു. ദാരിദ്ര്യത്തിൽ ജനിച്ചു, വളർന്നു. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത…

എന്റെ ജാലകങ്ങൾക്ക് അഴികളില്ലായിരുന്നു, എപ്പോൾ വേണമെങ്കിലും പുറത്തു കടക്കാൻ തക്ക വിസ്തൃതിയും അവയ്ക്കുണ്ടായിരുന്നു. പതിവായെന്നും ഞാൻ അതിലൂടെ പുറത്തേയ്ക്ക് നോക്കും…