Bookmark Now
Please login to bookmark Close

അയാൾ ആ സമയം പുണ്യപുരാതന ഭൂമിയായ രാമേശ്വരത്തായിരുന്നു. അവിടത്തെ കടൽതീരത്തെ നല്ല തിരക്കു മുകളിൽ നിന്നേ അയാൾക്ക് കാണാമായിരുന്നു. സന്ധ്യാ സമയം ആകാറായെങ്കിലും കഠിനമായ ചൂടനുഭവപ്പെട്ടു. ഇത്രയും…

Bookmark Now
Please login to bookmark Close

അറിഞ്ഞുമറിയാതെയും ഹൃദയത്തിലൂടൂർന്നു വീണ വിത്തുകൾ താനെ പൊട്ടിമുളച്ചു പൂമരങ്ങളായി നമ്മെ കാത്തിരിക്കും. വെയിലിൽ വാടി തളരുമ്പോൾ തണലും പൂമെത്തയും വിരിച്ച് ഒരു കാറ്റിൽ പൂമഴ ചൊരിയാൻ നമ്മെ…

Bookmark Now
Please login to bookmark Close

സൌകര്യപൂര്‍വ്വം, ഇഷ്ടക്കേടോ പുച്ഛമോ കരുതലില്‍ കലര്‍ത്തി തമാശയുടെ മേമ്പൊടിയും നിഷ്കളങ്കതയുടെ കാപട്യവും വേണ്ടുവോളം ചേര്‍ത്ത് കുസൃതിയോടെ അവരവളെ വിളിച്ചു തടിച്ചീ …. വിളിച്ചവരെ മനസ്സില്‍ നിന്ന് വെട്ടിക്കളയാന്‍…

Bookmark Now
Please login to bookmark Close

എന്തിനെന്നറിയാതെ എനിക്കെപ്പോഴും തോന്നാറുണ്ടെന്നമ്മയെ കാണാനിടയ്ക്കിടെ അപ്പോഴും തോന്നുമെനിക്കിപ്പൊഴും തോന്നും പിന്നെപ്പോഴും തോന്നാറുണ്ടിങ്ങനെ അന്നൊക്കെ തോന്നുമ്പോൾ ഓടിച്ചെന്നമ്മയെ കെട്ടിപ്പിടിക്കുമ്പോളമ്മ വാരിപ്പുണരാറുണ്ടെന്നെ ഇന്നിന്റെ തിരക്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ ഇപ്പോഴും തോന്നാറുണ്ടെനിക്കങ്ങനെ ഓടിച്ചെന്നു…

Bookmark Now
Please login to bookmark Close

ഗാന്ധി ഡിജിറ്റൽ യുഗത്തിൽ ഇന്നത്തെ കുട്ടികൾക്ക് ഗാന്ധി കറൻസി നോട്ടിലെ അപ്പൂപ്പൻ മാത്രമായി മാറിക്കഴിഞ്ഞിട്ട് കാലമേറെയായി. ‘ഗാന്ധിക്ക് ‘പിന്നാലെ പരക്കം പായുന്ന മുതിർന്നവരുടെയിടയിൽ ഗാന്ധി ഉയർത്തിയ മൂല്യങ്ങൾ…

Bookmark Now
Please login to bookmark Close

മുൻ അദ്ധ്യായങ്ങൾ: അദ്ധ്യായം 1 അദ്ധ്യായം 2 Listen Podcast of Chapter 2 ഡോ. കൃഷ്ണ ലിഫ്റ്റിനുള്ളിൽ സൂക്ഷ്മമായി പരിശോധിച്ചു. ചുവരിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു മെറ്റിൽഡയുടെ മൃതദേഹം.…

Bookmark Now
Please login to bookmark Close

എന്തിനെന്നറിയാതെ മക്കളാൽ തെരുവിൽ ഉപേക്ഷിക്കപെട്ട ആ അമ്മ ! ഏതോ അഗതി മന്ദിരത്തിന്റെ ഇരുണ്ടറയിൽ എന്തിനെന്നറിയാതെ കാത്തിരിപ്പു .. തന്നെ ഉപേക്ഷിച്ച അതേ മക്കൾക്കായ് . റംസീന…

Bookmark Now
Please login to bookmark Close

ഹാഫ് സെഞ്ച്വറി അടിക്കാറായപ്പോഴാണ് വിവാഹമോചനം. മ്യൂച്വൽ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ നേരത്തു അവൾ കണ്ണട തപ്പിയെടുക്കുന്നത് കണ്ടു അയാൾ നോക്കി. ഇവൾക്ക് കണ്ണടയൊക്കെ ഉണ്ടോ? അയാൾ അത്…

Bookmark Now
Please login to bookmark Close

മഴയെ ഇഷ്ടപ്പെടാത്തവർ ആരെങ്കിലുമുണ്ടായിരിക്കുമോ? സംശയമാണ്. മഴയെക്കുറിച്ച് സംസാരിക്കാത്തവരും വര്‍ണ്ണിക്കാത്തവരും ചുരുക്കമാണ്. എങ്കിലും “നശിച്ച മഴ” , “ചീഞ്ഞമഴ”, “ഹോ എന്തൊരുമഴ”, “നാശം പിടിച്ച മഴ” , “ഇങ്ങിനെയുണ്ടോ…

Bookmark Now
Please login to bookmark Close

2007 സെപ്റ്റംബറിലാണ് ഞാൻ ബാംഗ്ലൂർ നഗരം ആദ്യമായി കാണുന്നത്. ആദ്യം വന്നത് പക്ഷേ കർണാടക ബാങ്കിന്റെ ക്ലറിക്കൽ പരീക്ഷ എഴുതാനാണ്. ആ സമയത്ത് ആർ എസ് അഗർവാളിന്റെ…