“അമ്മായീ.. എല്ലാതവണേം തറവാട്ടിലല്ലേ.. ഒത്തൂടണേ.. ഇപ്രാവശ്യം എന്റെടുത്തേക്ക് പോരൂ.. ” “ഓണം ഇത്തവണ ഹൈദരാബാദ് ആഘോഷിക്കാം.. ചിറ്റയും, വല്യച്ഛനും ഫാമിലിയും എല്ലാരും വന്നോട്ടെ.. ” ഫോൺ വിളിക്കുന്നതിനിടെ…
അത്തം തൊട്ട് ഉത്രാടം വരെ പൂക്കൾ പറിക്കാൻ ആറു മാസത്തിന്റെ വട്ടയില കുമ്പിളോ ഇട്ടിരിക്കുന്ന പാവാട കുമ്പിളാക്കിയതോ മതിയാവും. എന്നാൽ ഉത്രാടത്തിന്റെ പൂക്കളം ഇട്ട് കഴിഞ്ഞാൽ തുമ്പക്കുടം…
ചില ആൾക്കാരുണ്ട്, ഒറ്റ നോട്ടത്തിൽ തന്നെ ആനകളെ തിരിച്ചറിഞ്ഞു അവരുടെ പേരും, അച്ഛന്റെ പേരും, വീട്ടുപേരും ഒക്കെ പറയുന്നവർ. അറ്റകൈക്ക് ആനക്ക് വെല്ല പനിക്കോ , തലവേദനക്കോ…
ഉമ്മറത്തിരുന്ന് മൊബൈൽ ഫോണിൽ വിരലോടിച്ചിരിക്കുന്ന സമയത്താണ് അമ്മമ്മയുടെ ചാരുകസേരയിൽ ഇരുന്നുള്ള ആ ചോദ്യം വന്നത്. “നാളെ അത്തം തുടങ്ങുമെന്ന് കേട്ടല്ലോ മക്കളെ… മുറ്റത്ത് പൂക്കളം ഒന്നും ഇടുന്നില്ലേ?”എന്ന്.…
ഓണക്കാലം എനിക്കെന്നും തിരക്കുകളുടെ ബഹളങ്ങളുടെ കാലമായിരുന്നു. ശാന്തമായ എന്റെ വീട് ശബ്ദകോലാഹലങ്ങളിലേക്ക് എടുത്തിടപ്പെടുന്ന ഓണക്കാലം. വസ്ത്രവ്യാപരവുമായി ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ടാകാം ഓണം സീസൺ വീട്ടിലേക്കും വ്യാപിച്ചു പോയിരുന്നത്.…
ഓണം…ആ വാക്ക് ഏത് മലയാളിയുടെയും മനസ്സ് നിറങ്ങൾ കൊണ്ട് നിറക്കുന്നതാണ്. അസൗകര്യങ്ങൾ കൂടിയപ്പോൾ പറ്റുന്ന ദിവസം ഓണം ആഘോഷിക്കാൻ തുടങ്ങി മലയാളി സമൂഹം. പണ്ട് വിദേശത്ത് അങ്ങനെ…
ഓണം എനിക്ക് ഓർമയല്ല.. അനുഭവമും അനുഭൂതിയുമാണ്. ഞാൻ ഒരു മലയാളി അല്ല.. തമിഴ് നാട്ടിൽ ജനിച്ചു വളർന്നു.. വീട്ടിൽ തമിഴ് മാത്രം സംസാരിക്കാൻ അറിയാവുന്ന ഒരു അഗ്രഹാര…
പായസമില്ലാതെ എന്ത് ഓണസദ്യ? ഓണസദ്യ എന്നുപറഞ്ഞാൽ തന്നെ ഏറ്റവും ഒടുവിൽ വിളമ്പുന്ന പായസത്തിന്റെ മധുരം… സത്യത്തിൽ സദ്യയുടെ ക്‌ളൈമാക്‌സ് പായസം തന്നെ. പൊന്നിൻ നിറമുള്ള ഉരുളിയിൽ പാലും…
“ഓണത്തപ്പാ കുടവയറാ തിരുവോണക്കറിയെന്തെല്ലാം ? ചേനത്തണ്ടും കാടും പടലവുമേലിശ്ശേരി വാഴക്കച്ചുണ്ടുപ്പേരി മാമ്പഴമിട്ട പുളിശ്ശേരി കാച്ചിയമോരും നാരങ്ങാക്കറീം പച്ചടികിച്ചടിയച്ചാറും. ” ഓണമിങ്ങെത്താറായി. ഓണം എന്ന വാക്ക് കേൾക്കുമ്പോൾ ഓണസദ്യയാണ്…
ഓർമ്മയിലെ ഓണം ഇതിലെ ഇതിലെ.. ഓണം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സ് വല്ലാതെ തുള്ളി ചാടും. നിറം ഇല്ലാത്ത ഓണം ആണെങ്കിലും ഇന്ന് ഓർമ്മിപ്പിക്കുമ്പോൾ അതൊക്കെ എനിക്ക്…
