ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഗബ്രിയേൽ മല്ലികയെ അമ്മയെന്ന് വിളിച്ചു കൊണ്ട് തറവാട്ടിൽ വളർന്നു. തിറ കെട്ടി മടങ്ങിയ കണാരനൊപ്പം ഗബ്രിയേൽ മാമായിയെ കാണാൻ മടങ്ങിയില്ല. “പ്രസവം…
വനിതാദിനത്തിൽ ലോകം പെൺകരുത്തിനെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്റെ ഓർമ്മകളിൽ തെളിയുന്നത് പത്താം ക്ലാസ്സിൽ തന്റെ സ്വപ്നങ്ങൾ പടിയിറങ്ങിപ്പോയ ഒരു പതിനഞ്ചുകാരിയുടെ മുഖമാണ്. തനിക്ക് താഴെ രണ്ട് പെൺകുട്ടികൾ കൂടി…
നേരം, ഇത്തിരിനേരം ഒന്നായിരിക്കുവാൻ നിനയ്ക്കുന്നേവരും, ഒത്തിരിക്കാലമൊന്നായിരിക്കിലും ഇത്തിരിനേരം പോലും ഉള്ളറിഞ്ഞിരിക്കില്ല, പറയാതെയറിയാതെയേവരും ഒറ്റത്തുരുത്തിലൊതുങ്ങുന്നു… മറ്റുള്ളവർക്കായി അനുനിമിഷം ചിന്തിച്ചുപ്രവർത്തിച്ചൊടുങ്ങുന്നിതു ചിലർ, ഇത്തിരിനേരമെങ്കിലുമവനവനായി ചിന്തിച്ചില്ലെങ്കിലൊരുനാൾ അസ്തിത്വമില്ലാതാവുമതു സുനിശ്ചിതം.. ഇത്തിരിനേരം കൺതുറന്നുകാണാമീ…
ഒരിക്കലും അവളെ മകനെ എന്നു വിളിക്കരുത്, മകൾ അതു തന്നെ മതി. പേര് കൊണ്ടു ആരുടേയും സ്ഥാനം അപഹരിക്കാതെ…
ഭാഷയെന്ന ആശയവിനിമയത്തിൻ ചരടിൽ അക്ഷര മുത്തുകൾ കോർത്തു അതിൽ വള്ളിപുള്ളി തെറ്റാതെ, സന്ധിസമാസവിഭക്തിപ്രത്യയങ്ങളാൽ ക്രമപ്പെടുത്തി, അർത്ഥവ്യത്യാസം വരാതെ വിന്യസിച്ചലങ്കരിച്ചു, വ്യാകരണമികവോടെ അക്ഷരത്തെറ്റില്ലാതെ ചാർത്തുന്നിതാ കാവ്യനഭസ്സിൻ ഗളത്തിൽ. ★★★നിഷിബ…
ഉറക്കമെന്നതോ പാതി മരണമെന്ന പോലെ, അനുദിനമലയുന്നേതോ നിദ്രാതീരങ്ങളിൽ, പുലരിയിൽ ഉണർവിന്റെ കാഹളം മുഴങ്ങുവോളം, പരിക്ഷീണിതമാം തനുവും മനവും ഊർജ്ജ്വസ്വലമാവുന്നൊരു രാവുപുലരുമ്പോൾ, കർമ്മധീരരായി മുന്നോട്ടു കുതിക്കുന്നു, ഉണർവിനുമുറക്കത്തിനുമിടയിൽ ജീവിതപ്പാതകൾ…
“എനിക്കെൻ്റെ കുഞ്ഞിനെ വേണം മാഡം. എത്ര വൃത്തികെട്ട അമ്മയാണ് ഞാനെന്ന് നാട്ടുകാർ മൊത്തം പറഞ്ഞോട്ടെ… എൻ്റെ മോനെ മാത്രം ബോധിപ്പിച്ചാൽ മതിയെനിക്ക്.” വിവാഹമോചന കേസുകളിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന…
സ്റ്റെയർകേസ് ഇറങ്ങി വന്ന സുജ, രേണുവിന്റെ അടുത്തേക്ക് വന്നു. അവളോട് പറഞ്ഞു. “രേണു വീട് മനോഹരമായിട്ടുണ്ട് കേട്ടോ. നല്ല ഫിനിഷിങ്. പെയിന്റിംഗ് കളർ ആണെങ്കിൽ സൂപ്പർ. ഫ്ലോറും കിച്ചണിൽ ഇന്റീരിയൽ വർക്ക്സും ഒക്കെ എനിക്കു…
പുറത്ത് കറുത്തിരുണ്ട ആകാശം കണക്കില്ലാതെ പെയ്തുകൊണ്ടിരുന്നു. പഴകിയ ഓലക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം തടയാൻ തറയിൽ പാത്രങ്ങൾ നിരത്തിവെക്കുമ്പോഴും തുളസിയുടെ ഉള്ളിൽ മറ്റൊരു മഴ പെയ്യുകയായിരുന്നു. പനിച്ചുവിറച്ചു കിടക്കുന്ന…
പാട്ടുപുഴ ആർഷഭാരതത്തിൻ്റെ അടിയൊഴുക്കുകളിലെവിടെയോ പി. കുഞ്ഞിരാമൻ നായരുടെ കവിത കൂലംകുത്തിയൊഴുകുന്നുണ്ട്. പ്രണയവും പച്ചപ്പും പ്രകൃതിയും നിത്യകന്യകയും നീരാട്ടുനടത്തുന്ന കളിയച്ഛൻ്റെ സമസ്തകേരളം. പി. ഒ. വള്ളത്തോളിൻ്റെ കവിതയുടെ ചെറുതുരുത്തിൽ…
