അതിരുകൾ കെട്ടി പടവുകളേറി പലകുറി നമ്മൾ പാഞ്ഞു നടന്നൂ പതിരുകളില്ലാ കതിരുകൾ തേടും ലോഭിതരൊപ്പം മതിവരുവോളം .. അതിമോദം, കുതികാൽ വെട്ടും മതിഭ്രമവും ചതിയും മതഭിന്നതയും മതിവരുവോളം…
നൊന്തു പെറ്റ വയറിന്റെ നോവുകളെത്രയോ, പാടിപ്പുകഴ്ത്തിയ നാട്ടിലത്രേ, ഗർഭത്തിലുരുവായ കുഞ്ഞിനെപ്പെറ്റ്, മറ്റാരും കാണാതെ പറമ്പിൽ കുഴിച്ചിട്ടതും, പാറക്കല്ലിലെറിഞ്ഞ് നിഷ്ഠൂരം കൊന്നതും. പിന്നെയുമെത്രയോ അമ്മക്ക്രൂരതകൾ കേട്ടു മടുത്തു. പേറ്റു…
“എത്രനേരമായി ഞാൻ കാക്കുന്നു, ഇനിയും തീർന്നില്ലേ ഒരുക്കം? ഞാൻ ഇറങ്ങുന്നു! നീ വല്ല ഓട്ടോയും പിടിച്ചു വാ.” രാജേഷ് കാറെടുത്ത് പോവുന്ന ശബ്ദം കേട്ടാണ് നീലിമ ഓടിയെത്തിയത്.…
സ്ത്രീധനത്തിന് എതിരെ സംസാരിക്കുമ്പോൾ അത് കൊടുക്കാത്തവരും വാങ്ങാത്തവരും ആകുമ്പോൾ കുറച്ച് കൂടി തെളിച്ചത്തോടെ പറയാമല്ലോ, കല്യാണാലോചന വന്ന് ആദ്യത്തെ ഫോൺ കോളിൽ തന്നെ പറഞ്ഞ കാര്യം സ്ത്രീധനം…
ആദ്യഭാഗം ദിവസങ്ങൾ എത്ര കഴിഞ്ഞെന്നോ വേനലും മഴയും വന്നു പോയെന്നോ ഒന്നും അറിഞ്ഞില്ല. അറിയാൻ ശ്രമിച്ചില്ല. തിരികെ ചെല്ലാൻ ഭയമായിരുന്നു. എന്തു കൊണ്ട് ഞാൻ ഇങ്ങനെ ചെയ്തു…
“ഇത് വായിക്കുന്ന നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മഹത്യ ചെയ്യാമെന്ന തോന്നലുണ്ടായവരാകും”. അവരൊരു ഡോക്ടറല്ലേ വിവരവും വിദ്യാഭ്യാസവുമില്ലേ? എന്നിട്ട് ആത്മഹത്യ ചെയ്തേക്കുന്നു. യുവ ഡോക്ടറിന്റെ ആത്മഹത്യയ്ക്ക് പലയിടത്തും ഞാൻ…
കുരുതിക്കളത്തിൽ അവൻ മാത്രം ബാക്കിയായി. ഉറ്റവരും ഉടയവരുമെല്ലാം നഷ്ടപ്പെട്ടവന്റെ ദൈന്യതയും പേറിയവൻ വേച്ചു വേച്ചു ഇഴഞ്ഞു നീങ്ങി. എങ്ങും രൂക്ഷമായൊരു ഗന്ധം തളംകെട്ടി നിൽക്കുന്നു. എന്താണ് സംഭവിച്ചത്?…
നമ്മെ അവഗണിക്കുന്നവരുടെ മുന്നിലേക്ക് വീണ്ടും വീണ്ടും സ്നേഹത്തിനായുള്ള യാചനയുമായ് കടന്നു ചെല്ലാതിരിക്കുക. അവർ നിങ്ങളുടെ മൂല്യവത്തായ സ്നേഹം ഒരിക്കലും അർഹിക്കുന്നില്ല. ആട്ടിയോടിക്കുന്നതിനു മുമ്പ് തിരിഞ്ഞു നടന്നീടുക.. റംസീന…
“നിങ്ങക്കൊരു കാര്യം അറിയോ ഇക്കാ.. ഈ സ്നേഹോം സന്തോഷോമൊക്കെ പങ്ക് വച്ചാ ഇരട്ടിക്കുംന്നാ. പിന്നെന്നാത്തിനാ പിശുക്കുന്നേ. പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ കയ്യിലെ ക്ലാവ് പിടിച്ച നാണയം പോലെന്നാ…
ക്രിച്ചക്ക് ചപ്പക്ക് ഛക്! ഗേറ്റ് തുറന്നടയുന്ന ശബ്ദം. “അയ്യോ.. എത്ത്യാ” ഗുണ്ട എത്തിയ ഭീതിയോടെ ഒരാൾ കത്തിയെടുത്ത് വേഗത്തിൽ പഠക് തഠക് ടക്ക് വെട്ടിയരിയാൻ തുടങ്ങി. മറ്റേയാൾ…
