Bookmark Now
Please login to bookmark Close

സഞ്ചയനം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും പിണ്ഡചോറുണ്ണാൻ വന്നിരുന്ന കാക്ക തൊടിയിൽ നിന്ന് പോയില്ല. വീട്ടിലെ എഴുവയസ്സുകാരൻ മിണ്ടാനാരുമില്ലാതെ തൊടിയിൽ കറങ്ങിനടക്കുമ്പോഴും ആ കാക്ക അവന്റെ ചുറ്റും ചിക്കി…

Bookmark Now
Please login to bookmark Close

ഹാളിൽ നല്ല തിരക്കായിരുന്നു. ഞാൻ പിൻ നിരയിലുള്ള ഒരു കസേരയിൽ പോയിരുന്നു. പരിചയക്കാർ ആരെയും കണ്ടില്ല. മുഹൂർത്തസമയം ആയി എന്നുതോന്നുന്നു. സ്റ്റേജിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.…

Bookmark Now
Please login to bookmark Close

ആകാശത്തേയ്ക്കുയർന്ന് കൈകൂപ്പി നിൽക്കുന്ന അരയാൽ ശിഖരങ്ങൾ. അമ്പലത്തിൽ നിന്നുമുയരുന്ന പതിഞ്ഞ ശബ്ദത്തിലുള്ള നമ:ശിവായ ജപം. കൈകൂപ്പി പ്രദക്ഷിണം വയ്ക്കുന്ന ഭക്തജനങ്ങൾ. നാഗപ്രതിഷ്ഠയ്ക്കു മുന്നിൽ പുള്ളോർക്കുടവുമായിരിക്കുന്നവരുടെ നാവോറ്. മണൽത്തിട്ടയെ…

Bookmark Now
Please login to bookmark Close

മനമിതിൽ വിഷാദപുഷ്പങ്ങൾ ഗന്ധം പടർത്താതെ വിരിഞ്ഞുനിന്നിടുന്നു, മൂകനൊമ്പരത്തിൻ ശീലുകൾ അലയടിയ്ക്കുമൊരു സന്ധ്യാവേളയിൽ. ഹൃദയമേതോ നഷ്ടസ്വപ്നത്തിൻ തപ്‌തസ്മരണയാൽ, തേങ്ങിടുന്നു, എങ്കിലും വീണ്ടും പ്രതീക്ഷിക്കുന്നു, വസന്തത്തിൻ ചിറകടികളീ മൂകസന്ധ്യയിൽ വർണ്ണങ്ങൾ…

Bookmark Now
Please login to bookmark Close

എന്തിനെന്നറിയാതെ കലമ്പി കൊണ്ടിരുന്ന എന്നെ, കണ്ണുകളിൽ സഹതാപവും അധരങ്ങളിൽ പുഞ്ചിരിയും നിറച്ച് അവൾ കേട്ടുകൊണ്ടിരുന്നു. കലമ്പലും പിറുപിറുക്കലും കഴിഞ്ഞ് ഉയർന്ന എന്റെ ഗദ്ഗദങ്ങളിൽ അവൾ എന്നെ തിരഞ്ഞു.…

Bookmark Now
Please login to bookmark Close

ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ 1033 നമ്പർ മുറിയിലിരുന്നാണ്   ഇതെഴുതുന്നത്. മുത്തച്ഛനു കൂട്ടിരിക്കാൻ വന്നതാണ്. അമ്മയുടെ അച്ഛനെ മുത്തച്ഛൻ  എന്നൊന്നും വിളിക്കാറില്ല. നാല് മക്കളും, നാല് അനിയന്മാരും അവരുടെ മക്കളും…

Bookmark Now
Please login to bookmark Close

പ്രണയത്തിനു വല്ലാത്തൊരു തീവ്രതയാണ് ; ജീവിതത്തിൽ നിന്ന് മരണത്തിലേക്കും മരണത്തിൽ നിന്ന് ജീവിതത്തിലേക്കും കൈയ്യ് പിടിച്ചു നടത്താൻ കഴിവുള്ളത്ര തീവ്രത. പ്രണയം എല്ലായിപ്പോഴും മനസിന്റെ തിരിച്ചറിവാണ് എന്നിൽ…

Bookmark Now
Please login to bookmark Close

അയാൾ ആ സമയം പുണ്യപുരാതന ഭൂമിയായ രാമേശ്വരത്തായിരുന്നു. അവിടത്തെ കടൽതീരത്തെ നല്ല തിരക്കു മുകളിൽ നിന്നേ അയാൾക്ക് കാണാമായിരുന്നു. സന്ധ്യാ സമയം ആകാറായെങ്കിലും കഠിനമായ ചൂടനുഭവപ്പെട്ടു. ഇത്രയും…

Bookmark Now
Please login to bookmark Close

അറിഞ്ഞുമറിയാതെയും ഹൃദയത്തിലൂടൂർന്നു വീണ വിത്തുകൾ താനെ പൊട്ടിമുളച്ചു പൂമരങ്ങളായി നമ്മെ കാത്തിരിക്കും. വെയിലിൽ വാടി തളരുമ്പോൾ തണലും പൂമെത്തയും വിരിച്ച് ഒരു കാറ്റിൽ പൂമഴ ചൊരിയാൻ നമ്മെ…

Bookmark Now
Please login to bookmark Close

സൌകര്യപൂര്‍വ്വം, ഇഷ്ടക്കേടോ പുച്ഛമോ കരുതലില്‍ കലര്‍ത്തി തമാശയുടെ മേമ്പൊടിയും നിഷ്കളങ്കതയുടെ കാപട്യവും വേണ്ടുവോളം ചേര്‍ത്ത് കുസൃതിയോടെ അവരവളെ വിളിച്ചു തടിച്ചീ …. വിളിച്ചവരെ മനസ്സില്‍ നിന്ന് വെട്ടിക്കളയാന്‍…