“കുപ്പിവളത്തുണ്ടൊടിച്ചന്ന് ഇഷ്ടമളന്നൊരു ബാല്യം” രാഹുൽ, കേട്ടിട്ടുണ്ടോ നീ ഈ വരികൾ? കേൾക്കണ്ണം കേട്ടോ. രാജേഷ് അക്കിത്തത്തിന്റ കവിതയിലെ വരികളാണ്. ഇത് കേൾക്കുമ്പോഴെല്ലാം എനിക്ക് നമ്മുടെ ബാല്യം…
പ്രിയപ്പെട്ട കണ്ണാടീ, ഇന്നലെ രാത്രി, വീട് മുഴുവൻ മരണവീടുപോലെ നിശബ്ദമായപ്പോൾ ഞാൻ മെല്ലെഴുന്നേറ്റ് നിന്റെ തണുത്ത ചില്ലിൽ വിരലമർത്തി, ആരും കേൾക്കാതെ, ആരും കാണാതെ നിന്റെ നെഞ്ചിലേക്ക് ചാരിനിന്ന്…
ആത്മഹത്യ ചെയ്യാൻ പോകും മുമ്പ് അവസാനമായി അയാൾ അവളുടെ വാട്സാപ്പിലേക്ക് കത്ത് പോലെ ഒരു കുറിപ്പ് എഴുതി.. എന്റെ പ്രിയപ്പെട്ട അശ്വതീ.. നമ്മള് രണ്ട് പേരും ഒന്നിച്ചു…
സ്നേഹത്തിന്റെ ആഴം എത്രയാണെന്ന് ആരെങ്കിലും ചോദിച്ചാൽ, ഒരു നിമിഷം ആലോചിക്കാതെ ഉത്തരം പറയാൻ ആർക്കും കഴിയില്ല. ആലോചിക്കുംതോറും പുതിയ ഉത്തരങ്ങൾ തരുന്ന, അതിരുകളില്ലാത്ത ഒന്നാണത്. എന്റെ ജീവിതത്തിൽ…
കുവൈറ്റിലേക്ക് ആദ്യമായി വിമാനത്തിൽ കയറുമ്പോൾ, എന്റെ ജീവിതം ഒരിക്കൽ ഇത്രയേറെ മാറുമെന്ന് ഞാൻ കരുതിയിരുന്നില്ല. കയ്യിൽ ഒരു ചെറിയ ബാഗ്. മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ. വീട്ടുകാരുടെ മുഖങ്ങൾ…
പ്രണയമാണ് നിന്നോട്… അടങ്ങാത്ത പ്രണയം. കുഞ്ഞുന്നാളിൽ കൂട്ടിനെത്തിയ വെറുമൊരു കൗതുകം മാത്രമായിരുന്നു നീയെനിക്ക്. പക്ഷേ വളർന്നപ്പോൾ, ഒരിക്കലും അടർത്തിമാറ്റാൻ കഴിയാത്തവിധം നീയെന്റെ ആത്മാവിൽ അലിഞ്ഞുചേർന്നു.…
പ്രണയത്തെ എഴുതുവാൻ ഭയമാണെനിക്ക്. ഞാൻ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചാലോ. വിരഹത്തേയെഴുതാനും ഭയപ്പാടുണ്ടെനിക്ക്. ഞാൻ വിരഹിണിയായങ്ങു ചിത്രീകരിക്കപ്പെടും. സദാചാരബോധത്തിൻ തലപ്പത്തു നിൽക്കുന്ന മലയാളമനസ്സുകളെ ഭയമാണെനിക്ക്. വിരക്തിയെക്കുറിച്ചങ്ങെഴുതിയോ പോയാലോ തലയ്ക്കു വെളിവില്ലയെന്ന…
ചേച്ചി, വരുന്ന സൺഡേയാട്ടോ നിമിഷയുടെ വളകാപ്പ്. ചേട്ടനോടുംകൂടി പറയണേ. എല്ലാരും നേരത്തെതന്നെയങ്ങ് എത്തിയേക്കണം കെട്ടോ. ചിരിയോടെ പ്രവീണതു പറയുമ്പോൾ അവനെത്രമാത്രം സന്തോഷമുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.…
പ്രവാസി സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ച് മറ്റുള്ളവരുടെ സന്തോഷത്തിനായി ജീവിക്കുന്നവൻ നാട്ടിലുള്ളവരുടെ സന്തോഷമാണ്. പ്രവാസിയുടെ ഏറ്റവും വലിയ സന്തോഷം. താൻ എത്ര ദൂരെയായാലും, വീട്ടുകാരുടെ മുഖത്തെ ഒരു പുഞ്ചിരി…
പുസ്തകം: ഒരു പെണ്ണിന്റെ ആത്മഹത്യാക്കുറിപ്പ് രചയിതാവ്: അശ്വതി ജോയ് അറയ്ക്കൽ പബ്ലിഷർ: K Zero Publications പേജുകൾ: 120 | വില: ₹200 ജീവിതപാതയിൽ…
