“എങ്ങോട്ടാടീ നമ്മൾ പോകുന്നത്.” രാമചന്ദ്രൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ചോദ്യം ആവർത്തിച്ച് കൊണ്ടിരുന്നു. ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് അയാൾ ചോദിക്കുന്നത്. സൗമ്യ മറുപടി ഒന്നും പറയുന്നില്ല. “നിൻ്റമ്മേടെ….” “എന്താ അച്ഛാ…
ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന് ഒരു മലയാളിയോട് ചോദിച്ചാൽ ആദ്യം മനസ്സിലേക്കെത്തുന്ന പേര് പലപ്പോഴും…
ബാക്കി ——– ചിതൽ, ചിലതരിക്കും. ചിലത് ചിതലരിക്കില്ല. മണ്ണിൽപ്പിറന്നത് മണ്ണടിഞ്ഞുപോകും. കാലത്തിന്‍റെ നാവിൽ…
