കഥ

കുവൈറ്റിലേക്ക് ആദ്യമായി വിമാനത്തിൽ കയറുമ്പോൾ, എന്റെ ജീവിതം ഒരിക്കൽ ഇത്രയേറെ മാറുമെന്ന് ഞാൻ കരുതിയിരുന്നില്ല. കയ്യിൽ ഒരു ചെറിയ ബാഗ്. മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ. വീട്ടുകാരുടെ മുഖങ്ങൾ ഓർമ്മയിൽ നിറഞ്ഞുനിന്നു. ജോലി ചെയ്യണം……

Read More

“എവിടന്നാ മേൻനേ, കാലത്ത് തന്നേ?” പിന്നിൽ നിന്നുള്ള വിളി കേട്ടപ്പോൾ തന്നെ മനസ്സിലായി…

എന്തേ ഇത്ര നേരത്തെയുണർന്നതെന്ന് മുറിയിലെ വിളക്ക് തെളിയിച്ചു ചുമരിലെ ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ അയാൾ…

“ബാ… റസൂ…ഇങ്ങട്ട്”, പാത്തുമ്മ റസൂലിനെ പിടിച്ചു വലിച്ചു. നിരത്തിൽ വരിവരിയായിട്ട ആഡംബരകാറുകൾ കണ്ണിമക്കാതെ നോക്കി നിൽക്കുന്ന മൂന്നു വയസുകാരൻ റസൂൽ.…

“സാർ, സാറിനെ കാണാൻ കുറേ നേരമായി ഒരാൾ പുറത്തിരിക്കുന്നുണ്ട്. വിളിക്കട്ടെ?” ക്ലർക്ക് ശിവൻ വന്ന് ചോദിച്ചു. “വരാൻ പറയൂ…” കളക്ടർ…

‘ആരാ’?? ആ ഉമ്മറ കോലായിലെ തൂണും ചാരി നിന്ന പ്രായം ചെന്ന സ്ത്രീ തന്റെ മേലെ പുതച്ച തോർത്ത്‌ മുണ്ട്…

ഞാനെന്ന മഹാസത്യം ഭൂമിയിൽ അവതരിച്ച സമയം എനിയ്ക്കറിയില്ല.. എൻ്റെ ഓർമ്മ തെളിഞ്ഞ് വരുന്ന പ്രായത്തിൽ അതായത് പൊടിക്കുഞ്ഞിൽ നിന്ന് ഇത്തിരി…

അത് ഒരു ഞായറാഴ്ചയായിരുന്നു… പതിവ് പോലെ പത്രത്തിൻ്റെ ചരമകോളത്തിലൂടെ കണ്ണോടിച്ചു പോവുകയായിരുന്നു ഞാൻ. അപ്പോഴാണ് ഏറെ പരിചിതമായ ഒരു മുഖം…

ചുവന്ന പരവതാനി വിരിച്ച പോലെ മനോഹരമായ വഴിത്താരയിലൂടെ നടക്കുമ്പോൾ കാലുകളുടെ വേഗം കുറഞ്ഞു വന്നു. പൂക്കളാണ്…, നോവിക്കരുത്… ഏതാണീ പൂക്കൾ..…