കഥ

കഫേയുടെ ഗ്ലാസ് ജനലുകളിൽ മഴത്തുള്ളികൾ പതിയ്ക്കുന്ന ശബ്ദം വാണി കണ്ണടച്ച് കേട്ടു കൊണ്ടിരുന്നു. കഫേയുടെ ഉള്ളിലെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ, മൃദുവായ സംഗീതം ആസ്വദിച്ച് അവൾ അഭിരാമിനെ കാത്തിരുന്നു. കാപ്പിയുടെ മണം കോളേജിൻ്റെ…

Read More

‘വല്യമ്മ കലണ്ടറിലെന്താ നോക്കുന്നത്?” കാപ്പി കുടി കഴിഞ്ഞ് കലണ്ടറുമായി വരാന്തയിലിരിക്കുന്ന സുമതിയമ്മ അമ്മുക്കുട്ടിയുടെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി.  “നീ…

(പത്രത്തിലെ ചരമകോളത്തിലെ നാലു വരിയിൽ ഒതുങ്ങിയ മരണം മാത്രമായിരുന്നു ജയശങ്കറിന്‍റെതും… ) ടൗണിനടുത്തുള്ള റെയിൽവേ ട്രാക്കിൽ നിന്നുമായിരുന്നു ജയശങ്കറിന്‍റെ മൃതദേഹം…

ഇരുപത് വർഷങ്ങൾക്കിപ്പുറവും, കാൽപനികമായൊരു ഗന്ധം എന്നെ തേടിയെത്താറുണ്ട്. എന്റെ പ്രിയപ്പെട്ട ഓണക്കാലത്തിന്റെ ഗന്ധം. ഓർമ്മകൾക്ക് സുഗന്ധമുണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ടെന്ന്…

ഫാത്തിമ മാതാ കോളേജ് ഓഡിറ്റോറിയം ശബ്ദമുഖരിതമാണ്. കൂവലും ആർപ്പ്‌ വിളികളും പരസ്പരം കളിയാക്കലുകളും. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ അടിപിടിയും ഒക്കെ…

ഇക്കയും മക്കളും ഇറങ്ങിക്കഴിഞ്ഞു പതിവുപോലെ ഫോണിൽ ചികഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വരുന്നത്. ഫോൺ ചെവിയിൽ വെച്ചപ്പോൾ…