“എവിടന്നാ മേൻനേ, കാലത്ത് തന്നേ?” പിന്നിൽ നിന്നുള്ള വിളി കേട്ടപ്പോൾ തന്നെ മനസ്സിലായി വാസു ആണെന്ന്. ചാറ്റൽ മഴ വീണ് കൈയിലുള്ള ചൂട് വട തണുക്കാതിരിക്കാൻ ഒതുക്കി പിടിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നിന്നു.…
അതിരാവിലെ ടൗണിൽ ഓട്ടോ ഇറങ്ങി ധൃതിയിൽ ബസ്റ്റാൻഡ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു ലേഖ. അങ്ങാടി ഉണർന്നു വരുന്നേയുള്ളൂ. റോഡിൽ തിരക്ക് കൂടിയിട്ടില്ല.…
ണിം …ണിം…..ണിം…… ചുണ്ടിലേക്കടുപ്പിച്ച ചായ തിരികെ വെച്ച് രാജി എഴുന്നേറ്റു. ചായ കുടി പത്രം വായിച്ചു കൊണ്ടാവാം. ഞായറാഴ്ചയല്ലേ എല്ലാറ്റിനും…
സമയം നാലുമണികഴിഞ്ഞിട്ടും. വെയിലിന്റെ കാഠിന്യം ഒട്ടും കുറഞ്ഞിട്ടില്ല, സാവിത്രിക്കുട്ടി ബാഗ് ഒന്നുകൂടി തോളിലേക്ക് കേറ്റിയിട്ട് വേഗം നടന്നു. വയൽ വരമ്പിലൂടെ…
വളരെ ഭംഗിയായി അലങ്കരിച്ച ഹോട്ടൽ മുറിയിൽ വട്ടത്തിൽ ക്രമീകരിച്ച തീൻ മേശയ്ക്ക് അരികിലൂടെ സന്തോഷിപ്പിക്കുന്ന കലാപരിപാടികൾ പലതും മിന്നിമറയുന്നു. എന്നാൽ…
അസ്തമയ സൂര്യൻ്റെ അവസാന കിരണവും മാഞ്ഞു തുടങ്ങിയപ്പോൾ വിനോദ് പതുക്കെ കടൽത്തീരത്തെ മൺ തിട്ടയിൽ നിന്നും എഴുന്നേറ്റ് തൻ്റെ പാൻ്റ്‌സിൽ…
അന്നും സ്കൂൾബസ് വന്നയുടനെ അവർ ഓടിയിറങ്ങി വന്ന് കുഞ്ഞിനെ വണ്ടിക്കുള്ളിൽ കയറ്റി അതേ വേഗത്തിൽ തിരിച്ചു പോയി. ഗ്രേസി കൂട്ടുകാരെ…
