Short stories

ഒരു പനിനീർപ്പൂവിന്റ പരിമളം പോലെന്റെ കപോലങ്ങൾ ലോലമായ് തഴുകിത്തലോടിക്കടന്നുപോമീ മന്ദമാരുതൻ തന്നുടെയുറവിടമെവിടാകാം. എന്നെ നിനച്ചെന്റെ പ്രിയനിൽനിന്നുതിരുന്നയോരോരോ ശ്വാസനിശ്വാസവുമാകുമോ?. പ്രാണനെപ്പോലെന്നെ പ്രണയിക്കുന്നുണ്ടാകാം. അതാകാമീ നിശ്വാസത്തിനുള്ളം കുളിർപ്പിക്കുമൂഷ്മാവ്. കരളിലോ നിറയെ കനവുകളാകാം അതാകാമീ പരിമളത്തിന്നു നിദാനം.

Read More

മൗനത്തിൽ മൂടുപടമണിഞ്ഞിടുന്നു ചിലർ മൂടുപടമതങ്ങു മാറ്റിയാലോ അറിയാതെ തന്നെ വാചാലരായ് മാറിയേക്കാം ഞാനെൻ…

വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ…

തനിച്ചാണെന്ന നെഞ്ചുരുക്കങ്ങളിലേക്ക് നീയുണ്ടെന്നൊരോർമ്മയുടെ തണുപ്പ്… ചൂടണയാത്ത വിരലറ്റം.. ചിരി.. ഇന്നോളം നമ്മൾ നനഞ്ഞ മഴ.. അലിഞ്ഞതിൻ ബാക്കി നിന്റെ,…

നീയെനിക്ക് എന്ത് നൽകിയെന്ന് ചോദിച്ചാൽ ഉത്തരമില്ല. കനപ്പെട്ടതൊന്നും നൽകിയിട്ടില്ല. ഒരുമിച്ച് പങ്കിട്ട നേരങ്ങളുടെ മധുരമില്ല. ഓർമ്മകളിൽ തുള്ളിയോളമെങ്കിലും ഞാനുണ്ടെന്ന് നീ…

മനുഷ്യമനസ്സിൻ ഇരുണ്ടതാം കോണുകളിൽ, താനേ പടർന്നു പന്തലിച്ചിടും അസൂയ തൻ മുൾച്ചെടി, വലിച്ചെടുത്തിടുന്നു, പിന്നെ പതിയെ വറ്റിച്ചിടുന്നു,നന്മ തൻ ഉറവുകളെ.…

അസൂയ തോന്നാറുണ്ടെനിക്ക്, എന്റെ മോട്ടോ ജി പൂവൻകോഴി വെളുപ്പിന് 5 മണി മുതൽ ഇടതടവില്ലാതെ തൊണ്ട കാറി കൂകി വിളിച്ചിട്ടും…

നിനക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തപ്പോൾ പോലും മറ്റൊരാൾക്ക് കൊടുക്കാൻ ഒരു നല്ല വാക്കുണ്ടെങ്കിൽ, നീ സമ്പന്നനാണ്.

“ഒറ്റപ്പെടൽ എന്ന് പറയുന്നത് കൂട്ടിന് ആരും ഇല്ലാത്തതല്ല, മനസ്സ് മനസിലാക്കാൻ ആരും ഇല്ലാത്തതാണ്.”