Bookmark Now
Please login to bookmark Close

കലിതുള്ളി ഓടിപ്പോകുന്ന ത്രേസ്സ്യാമ്മയെ കണ്ടു കൊണ്ടാണ് ചെത്തുകാരൻ ദിവാകരൻ കള്ളുചെത്തി ആ വഴി വന്നത്. ”അമ്മച്ചി അമ്മച്ചി ” എന്നു വിളിച്ചു പിന്നാലെ വേലക്കാരി ജാനുവും. ഇത്‌…

Bookmark Now
Please login to bookmark Close

പ്രശ്‌നങ്ങളിലേക്ക് നോക്കിയാൽ ആയിരം പ്രശ്നങ്ങൾ കാണാം, അവസരങ്ങളിലേക്ക് നോക്കിയാൽ ആയിരം അവസരങ്ങളും കാണാം, രണ്ടും എന്നും എപ്പോഴും എല്ലായിടത്തും ഉണ്ടാവുകയും ചെയ്യും, എന്നാൽ എവിടെ നോക്കണമെന്ന തീരുമാനം…

Bookmark Now
Please login to bookmark Close

ആദ്യത്തെ അദ്ധ്യായം മുതൽ വായിക്കാം. അയാളുടെ നീണ്ട താടിയും ശബ്ദവും പരിചിതമായി ഡോ.കൃഷ്ണയ്ക്കു തോന്നി. പക്ഷേ, ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അയാൾ ബൈക്കോടിച്ച് എസ്റ്റേറ്റിൻ്റെ…

Bookmark Now
Please login to bookmark Close

ഉയരേക്കുയരെ അതിരി- ല്ലാകാശം കെട്ടിപ്പടുക്കുന്നത് അപരൻ്റെ ചോരയുതിർന്ന മണ്ണി- ന്നതിര് കെട്ടിത്തിരിച്ചാകരുത്.

Bookmark Now
Please login to bookmark Close

കൂടെ ഉള്ളപ്പോൾ ആരും ആരെയും മനസ്സിലാക്കുവാൻ ശ്രമിക്കാറില്ല, എന്നാൽ എന്നന്നേക്കുമായി വിട്ടകന്ന് പോയതിനുശേഷമായിരിക്കും അവർ എന്തായിരുന്നു എന്നും, എങ്ങനെ ആയിരുന്നു എന്നുമുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകുന്നത്. ശുഭദിനം…

Bookmark Now
Please login to bookmark Close

കുഞ്ഞുനാമ്പായി ജനിച്ച നാൾ മുതൽ താൻ ഈ കാട്ടിലെ ആർക്കും വേണ്ടാത്ത ഈ പാഴ്മരത്തിനു സ്വന്തമായിരുന്നു. അന്ന് ഈ പാഴ്മരവും തീരെ ചെറുത് ആയിരുന്നു. ഞാനെന്ന മുൾച്ചെടിയെ…

Bookmark Now
Please login to bookmark Close

“ഈശോയെ നീ എന്റെ ഉള്ളിൽ എഴുന്നള്ളി വരണമെ. നീ എനിക്കായി കൂട്ടായി ഇരിക്കണമെ “. പെസഹാ ദിനത്തിൽ കൊച്ചുത്രേസ്യ മുട്ടിപ്പായി പ്രാർത്ഥിച്ചു.  ഈശോ പ്രാർത്ഥന കേട്ടു. പ്രത്യക്ഷപ്പെട്ടു…

Bookmark Now
Please login to bookmark Close

ഒരു യാത്ര പോകണം. ഒരു തിരിച്ചു പോക്ക്… ജീവിതത്തിലേക്കല്ല. ജീവിതം! അതെന്നോ കൈ വിട്ടതല്ലേ. ഇത് പിറന്ന നാടിനെ ഒന്ന് കൂടി കാണുവാൻ. ബാല്യ കൗമാരത്തിലെ ആ…

Bookmark Now
Please login to bookmark Close

വഴുതനങ്ങ വയലറ്റു നിറത്തിലും ഇളംപച്ച നിറത്തിലും മോഹിപ്പിച്ചു ചെടിയിൽ കായ്ച്ചു നിൽക്കാറുണ്ട്, കൊട്ടയിൽ കിടയ്ക്കാറുമുണ്ട്. ഞാൻ കാര്യമായി മൈൻഡ് ചെയ്യാറില്ല. രുചിയിൽ അതുകൊണ്ട് ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു…

Bookmark Now
Please login to bookmark Close

ഒന്നാം അദ്ധ്യായം മുതൽ വായിക്കാം. ”ഹൗ ഡിഡ് യു…?”, അല്പം കഴിഞ്ഞ് ഇൻസ്പെക്ടർ സേതുനാഥ് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. ഡോ. കൃഷ്ണ പറഞ്ഞതു കേട്ടപ്പോഴുണ്ടായ അദ്ദേഹത്തിൻ്റെ അമ്പരപ്പ്…