മലയാളസാഹിത്യത്തിലെ അതികായന്മാരെ ആദരിച്ചുക്കൊണ്ടുതന്നെ പറയട്ടെ, നമ്മുടെ ആസ്വാദനശീലങ്ങളും നിരൂപണരീതികളും ഇന്നും ചില നിശ്ചിതവട്ടമേശകൾക്കു ചുറ്റുംമാത്രമാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ഏതു സാഹിത്യസദസ്സിലും ചർച്ചകളിലും സോഷ്യൽമീഡിയയിടങ്ങളിലും എം.ടി. വാസുദേവൻനായരുടെ മഞ്ഞിനെക്കുറിച്ചോ നാലുകെട്ടിനെക്കുറിച്ചോ വൈക്കംമുഹമ്മദ്ബഷീറിന്‍റെ പാത്തുമ്മയുടെ ആടിനെക്കുറിച്ചോ സുൽത്താന്‍റെ…
ചിതറിപ്പോയ ദേശാന്തരജീവിതത്തിൽ, ഗൃഹാതുരത്വം പെയ്തു നനക്കുന്ന വരികൾ ഒഴുകിയെത്തി. ‘വേഴാമ്പൽ കേഴും വേനൽ…
ചുട്ട് പൊള്ളുന്ന സൂര്യന്റെ തീഷ്ണതക്ക് അറുതി വരുത്തി വേനൽ മഴ വന്നെത്തി. ആ…
