“എവിടന്നാ മേൻനേ, കാലത്ത് തന്നേ?” പിന്നിൽ നിന്നുള്ള വിളി കേട്ടപ്പോൾ തന്നെ മനസ്സിലായി വാസു ആണെന്ന്. ചാറ്റൽ മഴ വീണ് കൈയിലുള്ള ചൂട് വട തണുക്കാതിരിക്കാൻ ഒതുക്കി പിടിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നിന്നു.…
“നിങ്ങൾ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് ആർക്ക് വേണ്ടി?” അവരുടെ ചോദ്യം ഒരു ചാട്ടുളി കണക്കെ എന്നുള്ളിലേക്ക് ഇരച്ചു കയറി. ആദ്യമായി…
രാത്രി പടക്കളത്തിലെ പന്തി ഭോജന ശാലയിൽ നിന്ന് അത്താഴവും കഴിഞ്ഞു പടയാളികൾക്ക് വിശ്രമിക്കാനായി കെട്ടിയുയർത്തിയ പന്തലിലേക്ക് നടക്കുമ്പോൾ ചിത്രകുണ്ഡലന്റെ മനസ്സ്…
നാളെ ഗൾഫിലേക്കുള്ള മടക്കയാത്രയായത്കൊണ്ട് ഇക്കാക്കയും കുട്ട്യോളുമൊക്കെ നേരത്തെ ഉറങ്ങി. ഉമ്മ മാത്രം അവസാനംവരെ ഇതും കൂടി വെച്ചോക്ക്, വെയിറ്റൊന്നും കൂടുലാന്നും…
പതിവുപോലെ അമ്മ ഏഴരവെളുപ്പിന് ഉണർന്നു. പ്രഭാത കർമ്മങ്ങൾക്കു ശേഷം മുറ്റത്തേക്കിറങ്ങി. പടിഞ്ഞാറെ മൂലയിൽ കുത്തിച്ചാരി വച്ചിരുന്ന ഈർക്കിലിച്ചൂൽ കയ്യിലെടുത്ത് ചൂലിന്റെ മൂട്…
മണികർണിക ഘാട്ട്, രാവും പകലും മൃതശരീരങ്ങൾ അഗ്നിക്ക് സമ്മാനിക്കുന്നയിടം. തനിക്കു കിട്ടിയ ശവശരീരങ്ങളെ ദഹിപ്പിക്കുന്ന തിരക്കിലായിരുന്നു അയാൾ. നേരിയ വെളിച്ചം…
സ്കൂൾ വാൻ കാത്തുനിൽക്കുന്ന അമ്മമാരുടെ കൂട്ടത്തിൽ ശോഭയും കത്തുന്ന സൂര്യനിലേക്ക് കണ്ണയച്ചു നിന്നു. കൈത്തലം നെറ്റിയിൽ ചേർത്തുവെച്ചു, ശക്തിപ്രാപിക്കുന്ന വേനൽചൂടിനെ…
