നീ വിളിച്ചെന്ന തോന്നലിൽ കാത് കൂർപ്പിക്കുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ മിന്നായം പോലൊരു നിഴൽ കണ്ടെന്നു തോന്നുന്ന നേരത്ത് ഓടിയെത്തുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ പകൽക്കിനാക്കളിൽ നീ എന്തോ കാതിൽ മന്ത്രിച്ചെന്നോർത്തു കണ്ണ് തുറന്നു നോക്കുന്ന…
നീ വിളിച്ചെന്ന തോന്നലിൽ കാത് കൂർപ്പിക്കുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ മിന്നായം പോലൊരു നിഴൽ കണ്ടെന്നു തോന്നുന്ന നേരത്ത് ഓടിയെത്തുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ പകൽക്കിനാക്കളിൽ നീ എന്തോ കാതിൽ മന്ത്രിച്ചെന്നോർത്തു കണ്ണ് തുറന്നു നോക്കുന്ന…
സൗഹൃദം, അത് സ്നേഹത്തിൻ കൈത്തിരി, സുഹൃത്തുക്കൾ ബന്ധുക്കളായി മുന്നിൽ. സ്വർഗ്ഗീയമാം ബന്ധമതിൻ മധുരം, എന്നാലും ഓർക്കുക, വേണ്ടതിലേറെയായാൽ, അമൃതും…
വർഷങ്ങൾ പോയതറിയാതെ വീണ്ടുമീ ജീവിതവർഷക്കണക്കു ഞാൻ നോക്കവേ, “തുള്ളിയ്ക്കൊരു കുടം” പോലെ തുടർച്ചയായ് തള്ളിവരുന്നിതാ “ഓർമ്മ വർഷം”, സഖേ! നിത്യം…
എന്റെ പിറവിയിൽ ഞാൻ – കണ്ടൊരു നിത്യ നിലവാണെൻ അച്ഛൻ… അമ്മയാണെന്നെ ചുമന്നെങ്കിലും അച്ഛനാണെന്റെ കാവലാൾ… ഇഷ്ട്ടങ്ങളില്ലാത്ത നഷ്ട്ടങ്ങളില്ലാത്തൊരു ജന്മം….. ഇഷ്ടങ്ങൾ…
മോഹം കൊണ്ടളന്നീടുന്നൂ മര്‍ത്യന്‍ കാമം പൂണ്ടു വിലകെട്ടീടും മടിക്കുകില്ലെറിഞ്ഞുടച്ചീടുവാനവന്‍ കോപം കൊണ്ടു ജ്വലിച്ചീടുകില്‍ ചിത്തം നന്ദകുമാര്‍
സമയമായില്ല പോലും സമയമിതല്ലാ പോലും സമയമിതെത്തുമ്പോഴോ…..? സമയമിനിയൊട്ടില്ലതാനും നന്ദകുമാര്‍ 2
