കവിത

വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ മോണയും കാട്ടിച്ചിരിക്കുമ്പോൾഒരു പിഞ്ചു പൈതലെപ്പോലല്ലോഒരു കഥ ചൊല്ലുവാൻ,ഒന്നു താലോലിക്കാൻപേരക്കിടാങ്ങളെ തേടുന്നൂമക്കളില്ലാ, പേരമക്കളില്ലകൂടെ നിഴലായി ഭൂതകാലം മാത്രംപോയകാലത്തെ നിറമുള്ള ഓർമ്മകൾതാലോലിച്ചീടുന്നു…

Read More

നീല നിശീഥിനീ നീ വരുമ്പോൾ സന്ധ്യകൾ തൊഴുതു വണങ്ങി നിൽപ്പൂ സീമന്ത രേഖയിൽ…

പഴക്കം ചെന്ന വീടിന്റെ മൂലക്കിലിരുന്നു നിർത്താതെ പാടുന്ന പഴയ റേഡിയോ ശബ്ദങ്ങൾ. അതിൽ മുക്കിയും മൂളിയും പ്രായമായെന്നു ഊട്ടിയുറപ്പിക്കാനെന്നോണം പുറന്തള്ളപ്പെടുന്ന…

കവിത- “കുരുക്ക്” അറിയാതെ വീണൊരു കുരുക്കാണ് ജീവിതം, അഴിക്കുന്തോറും മുറുകുന്ന തന്ത്രം. കാണാത്ത നൂലുകളാൽ ബന്ധിതർ നമ്മൾ, കാണാമറയത്തിരുന്നാരോ വലിക്കുന്നു.…

മരണത്തെ കുറിച്ച് ഇങ്ങനെ ഓർക്കാൻ എനിയ്ക്കിഷ്ടമില്ല. മരണത്തിന് ശേഷം എന്തെന്നറിയാതെ എങ്ങോട്ട് പോകുമെന്നറിയാതെ എന്തിനോർക്കണം, എന്തിന് ഭയക്കണമെന്നത് ചോദ്യമാണെങ്കിലും…

പ്രണയം അതെന്നും മഴയോടാണ്‌… നേര്‍ത്ത തുള്ളികളായ് പെയ്ത് മണ്ണില്‍ അലിഞ്ഞു ചേരുന്ന ഓരോ ചെറുതുള്ളിയോടും എനിക്കെന്നും പ്രണയമാണ്…. പെയ്തു തോർന്നാലും…

കിളികളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… എന്നും കിളികളുടെ ആരവം കേട്ടുണരാൻ കുറേ കിളികളെ ഞാൻ കൂട്ടിലടച്ചു വളർത്തുന്നുണ്ട്. ആനയോളം തലയെടുപ്പ്…

ഒരിടത്ത് രണ്ട് പേർ നിൻ്റെ നിൻ്റെ എന്ന് ചൊല്ലി വെച്ചും എൻ്റെ എൻ്റെ എന്ന് ഏറ്റുപറഞ്ഞും കെട്ടഴിക്കാത്ത വഞ്ചിയിൽ കയറി…