കവിത

പാഞ്ചജന്യം മുഴക്കുക മാധവാ ഗാണ്ഡീവം വീണ്ടുമണിയുനീ അർജുനാ കുരുക്ഷേത്രം വീണ്ടും വിളിക്കുകയായിതാ കൗരവപ്പട കുതിച്ചിങ്ങു വരികയായ് കണ്ണു കാണാത്ത ദൃതരാഷ്ട്ര ഭരണവും കണ്ണുകെട്ടിയ നീതിപീഡങ്ങളും കൗശലത്താൽ കവരുന്നു സർവ്വവും ശകുനികൾ കള്ളച്ചൂതിൽ…

Read More

നീല നിശീഥിനീ നീ വരുമ്പോൾ സന്ധ്യകൾ തൊഴുതു വണങ്ങി നിൽപ്പൂ സീമന്ത രേഖയിൽ…

ആർത്തലയ്ക്കുന്ന തിരയിലും ആർത്ത നാദത്തെ കേൾക്കുവാൻ ഒഴുകിയകലുന്ന ജീവനെ തിരികെ തീരത്തണക്കുവാൻ കനിവിനായ്…

കവിത- “കുരുക്ക്” അറിയാതെ വീണൊരു കുരുക്കാണ് ജീവിതം, അഴിക്കുന്തോറും മുറുകുന്ന തന്ത്രം. കാണാത്ത നൂലുകളാൽ ബന്ധിതർ നമ്മൾ, കാണാമറയത്തിരുന്നാരോ വലിക്കുന്നു.…

മരണത്തെ കുറിച്ച് ഇങ്ങനെ ഓർക്കാൻ എനിയ്ക്കിഷ്ടമില്ല. മരണത്തിന് ശേഷം എന്തെന്നറിയാതെ എങ്ങോട്ട് പോകുമെന്നറിയാതെ എന്തിനോർക്കണം, എന്തിന് ഭയക്കണമെന്നത് ചോദ്യമാണെങ്കിലും…

പ്രണയം അതെന്നും മഴയോടാണ്‌… നേര്‍ത്ത തുള്ളികളായ് പെയ്ത് മണ്ണില്‍ അലിഞ്ഞു ചേരുന്ന ഓരോ ചെറുതുള്ളിയോടും എനിക്കെന്നും പ്രണയമാണ്…. പെയ്തു തോർന്നാലും…

കിളികളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… എന്നും കിളികളുടെ ആരവം കേട്ടുണരാൻ കുറേ കിളികളെ ഞാൻ കൂട്ടിലടച്ചു വളർത്തുന്നുണ്ട്. ആനയോളം തലയെടുപ്പ്…

ഒരിടത്ത് രണ്ട് പേർ നിൻ്റെ നിൻ്റെ എന്ന് ചൊല്ലി വെച്ചും എൻ്റെ എൻ്റെ എന്ന് ഏറ്റുപറഞ്ഞും കെട്ടഴിക്കാത്ത വഞ്ചിയിൽ കയറി…

തോറ്റോൻെറ പാട്ടല്ല തോറ്റം പാട്ട് തോൽക്കാതിരിക്കുവാൻ, തോൽക്കില്ലെന്നോതുവാൻ തുള്ളിയുറഞ്ഞിട്ട് ചോദ്യങ്ങൾ ചോദിക്കാൻ ചെമ്പട്ടണിഞ്ഞിട്ട്, കാലിൽ ചിലമ്പിട്ട്, കയ്യിൽ പടവാളും, കണ്ണിൽ…