കവിത

വെളിച്ചം പെയ്യുന്നിടത്തൊക്കെയും നീയെന്റെ കൂടെയുണ്ടായിരുന്നു; മിണ്ടാതെ, പിണങ്ങാതെ— എൻ്റെ ചുവടുകൾക്ക് കാവലായ്, എൻ്റെ സ്വകാര്യമാം ഹൃദയത്തുടിപ്പായ്… ​പെരുമഴ തിമിർത്താർത്തൊരാ വസന്തത്തിൽ, പഴയൊരു കാലൻകുടക്കീഴിൽ നാം ഒതുങ്ങിയപ്പോൾ, നിൻ്റെ നിഴൽ എന്നിലേക്ക് പടർന്നു…

Read More

പറിച്ചെറിയപ്പെടുമ്പോൾ അവശേഷിക്കുന്നത് പൊരുതിനിന്ന അടിവേരുകളാണ് ഋതുക്കൾ മാറിവരും വേരുകൾ പടരും തളിർക്കും വസന്തങ്ങളിലവ…

  ​സൗഹൃദം, അത് സ്നേഹത്തിൻ കൈത്തിരി, സുഹൃത്തുക്കൾ ബന്ധുക്കളായി മുന്നിൽ. സ്വർഗ്ഗീയമാം ബന്ധമതിൻ മധുരം, എന്നാലും ഓർക്കുക, വേണ്ടതിലേറെയായാൽ, ​അമൃതും…

നിന്റെ കണ്ണുകൾ കഥ പറഞ്ഞ യാത്രകൾ വീണ്ടും വീണ്ടും പറയാൻ കൊതിച്ച നിന്നോടുള്ള പ്രണയത്തെ ഞാൻ ഒരിക്കലും രേഖപ്പെടുത്താത്ത മഷി…

വർഷങ്ങൾ പോയതറിയാതെ വീണ്ടുമീ ജീവിതവർഷക്കണക്കു ഞാൻ നോക്കവേ, “തുള്ളിയ്ക്കൊരു കുടം” പോലെ തുടർച്ചയായ് തള്ളിവരുന്നിതാ “ഓർമ്മ വർഷം”, സഖേ! നിത്യം…

എന്റെ പിറവിയിൽ ഞാൻ – കണ്ടൊരു നിത്യ നിലവാണെൻ അച്ഛൻ… അമ്മയാണെന്നെ ചുമന്നെങ്കിലും അച്ഛനാണെന്റെ കാവലാൾ… ഇഷ്ട്ടങ്ങളില്ലാത്ത നഷ്ട്ടങ്ങളില്ലാത്തൊരു ജന്മം….. ഇഷ്ടങ്ങൾ…

മോഹം കൊണ്ടളന്നീടുന്നൂ മര്‍ത്യന്‍ കാമം പൂണ്ടു വിലകെട്ടീടും മടിക്കുകില്ലെറിഞ്ഞുടച്ചീടുവാനവന്‍  കോപം കൊണ്ടു ജ്വലിച്ചീടുകില്‍ ചിത്തം നന്ദകുമാര്‍

സമയമായില്ല പോലും സമയമിതല്ലാ പോലും സമയമിതെത്തുമ്പോഴോ…..? സമയമിനിയൊട്ടില്ലതാനും നന്ദകുമാര്‍ 2