കവിത

വെളിച്ചം പെയ്യുന്നിടത്തൊക്കെയും നീയെന്റെ കൂടെയുണ്ടായിരുന്നു; മിണ്ടാതെ, പിണങ്ങാതെ— എൻ്റെ ചുവടുകൾക്ക് കാവലായ്, എൻ്റെ സ്വകാര്യമാം ഹൃദയത്തുടിപ്പായ്… ​പെരുമഴ തിമിർത്താർത്തൊരാ വസന്തത്തിൽ, പഴയൊരു കാലൻകുടക്കീഴിൽ നാം ഒതുങ്ങിയപ്പോൾ, നിൻ്റെ നിഴൽ എന്നിലേക്ക് പടർന്നു…

Read More

പറിച്ചെറിയപ്പെടുമ്പോൾ അവശേഷിക്കുന്നത് പൊരുതിനിന്ന അടിവേരുകളാണ് ഋതുക്കൾ മാറിവരും വേരുകൾ പടരും തളിർക്കും വസന്തങ്ങളിലവ…

തറവാട്ടിന്റെ അകത്തളങ്ങളിലെ ഇരുൾ മുറിയിലൊന്നിലാണ് അമ്മയെന്നെ പെറ്റിട്ടത്. നിലാവ് പോലും മാറിനിന്ന അന്ധകാരത്തിൽ ചിമ്മിനി വിളക്കിന്റെ അരണ്ടവെളിച്ചതിലൊരു കന്നിയാത്ര. ഉണ്ടും…

അടരുകളിൽ പല സത്യങ്ങളും നിത്യമായ് കുഴിച്ചു മൂടാൻ കെൽപ്പുള്ള മണ്ണ് പോൽ ചില മനുഷ്യരും. ശാന്തമാം ബാഹ്യരൂപത്തിനുള്ളിൽ ഒളിപ്പിച്ചിടുന്നു സങ്കീർണ്ണമാം…

ഇനിയും വിടരുമൊരു പൊൻപുലരി ഇരുൾ നിറയുമീ രാത്രിക്കുമപ്പുറം, പ്രതീക്ഷകൾ തൻ നറു പുഷ്പങ്ങളിനിയും വിരിഞ്ഞിടും ആഹ്ലാദത്തിൻ നറു തേനുമായ്, ഇനിയുമെത്തിടും…

മണ്ണോടു ചേര്‍ന്നിരുന്നു ഭൂമിദേവി- നിന്നുദരത്തില്‍ നിന്ന് വന്നു അമ്മ നീ കുളിരായി മഴ തന്നു ചൂടേകും വെയില്‍ തന്നു എന്നിലെന്നോ…

അതിജീവിത  ആവില്ലയെന്നിലെ മോഹമാക്കാന്‍ ഇരുളില്‍ വന്നെന്നെ കവര്‍ന്ന നിന്നെ വയ്യെന്റെ പ്രേമമെന്നു കരുതാന്‍ അടങ്ങാത്ത നോവിലെന്നെ തളച്ച നിന്നെ എന്‍…

മഴമേഘം പോലെ മനസ്സിൽ ഓർമ്മകൾ പെയ്തിറങ്ങുമ്പോൾ ഒരു കുളിരു പോലെ നനവെന്നിൽ നിറയുന്നു. ഇലകളിൽ തങ്ങിനിൽക്കും മഴത്തുള്ളി പോലെ, മായുന്നൊരോർമ്മയും…