കവിത

പാഞ്ചജന്യം മുഴക്കുക മാധവാ ഗാണ്ഡീവം വീണ്ടുമണിയുനീ അർജുനാ കുരുക്ഷേത്രം വീണ്ടും വിളിക്കുകയായിതാ കൗരവപ്പട കുതിച്ചിങ്ങു വരികയായ് കണ്ണു കാണാത്ത ദൃതരാഷ്ട്ര ഭരണവും കണ്ണുകെട്ടിയ നീതിപീഡങ്ങളും കൗശലത്താൽ കവരുന്നു സർവ്വവും ശകുനികൾ കള്ളച്ചൂതിൽ…

Read More

നീല നിശീഥിനീ നീ വരുമ്പോൾ സന്ധ്യകൾ തൊഴുതു വണങ്ങി നിൽപ്പൂ സീമന്ത രേഖയിൽ…

ആർത്തലയ്ക്കുന്ന തിരയിലും ആർത്ത നാദത്തെ കേൾക്കുവാൻ ഒഴുകിയകലുന്ന ജീവനെ തിരികെ തീരത്തണക്കുവാൻ കനിവിനായ്…

തന്നിഷ്ടപ്രകാരം ഇറങ്ങിപ്പോയ മകൾ കാമുകൻ സമ്മാനിച്ച കുഞ്ഞിനെ അമ്മ തൊട്ടിലിൽ കിടത്തി അമ്മയെ തേടി ദിശയറിയാതെ നടന്നുകൊണ്ടിരുന്നു ഏക മകൾ…

കൂടുമ്പോൾ ഇമ്പമേറും കുടംബമെന്ന സുന്ദരഗാനത്തിൽ, അപശ്രുതി കലരാതെ അമൃതധാരയായ് നിരന്തരം മുഴങ്ങിടാൻ, ഇണക്കത്തോടെ തമ്മിലൊന്നു ചേർന്നു വസിക്കേണം അംഗങ്ങളെല്ലാരും, സ്നേഹരാഗത്താൽ…

വരിക കൂട്ടരേ വരിക കൂട്ടരേ വരിക, വരിക, വരിക, വന്ന് കൈകൾ കോർത്തിടാം ഒത്തൊരുമിച്ചൊന്നു ചേർന്ന് പാട്ട് പാടിടാം കൂട്ടു…

ഉള്ളതുകൊണ്ടോണമൂട്ടാൻ കണക്കുകൾ കൂട്ടിയും കിഴിച്ചും ചെലവഴിച്ചോരച്ഛൻ എഴുതിവെച്ചില്ലൊന്നും കണക്കുപുസ്തകത്തിൽ ഓർത്തിരുന്നില്ലല്ലോ മക്കൾ കണക്ക് ചോദിക്കുമെന്ന് ! പത്തു മാസത്തിൽ കണക്കല്ലാതെ…

ഇരവും പകലും ഒന്നുപോലെന്നുമെന്നിൽ. പകലെന്നു നീ പറയുമ്പോഴും എന്നിലെ ഇരുളിൽ ഞാനുഴറുകയായിരുന്നു നീയാരുന്നെന്നിലെ വെളിച്ചം ഇരുൾ വീണയെൻ പാതയിലെ…

അമ്മേ എന്നൊരു കിളിനാദം കേൾക്കുവാൻ ഏത്ര കൊതിച്ചു മനം… ഒടുവിലിതാ സ്വപ്നം തളിർത്തുവല്ലോ.. തെല്ലുനാൾ കഴിയവേ… തൻ പൊൻ കുഞ്ഞിൻ…