കവിത

ഒരിക്കൽ, ഒരിക്കല്‍ കൂടി ഓർമകൾ ഒളിമങ്ങാത്ത നമ്മിലെ നമ്മളിലേക്ക് തിരികെ പോകണം. വെള്ളിക്കൊലുസുകൾ കലപില കൂട്ടുന്ന കുഞ്ഞിക്കാലുകളാൽ വെള്ളാരം മണലിൽ പിച്ചവെക്കാൻ….. സന്ധ്യക്ക് ഒരു ചെറുതിരിയുമായി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഗന്ധർവനെ കാത്ത കൗമാരം…

Read More

വർണ്ണാഭമായ സായന്തനങ്ങൾക്ക് അറിയില്ല ഇരുൾ പടരുന്ന മേഘശകലങ്ങളുടെ വിരഹങ്ങൾ … വിജയൻ മണ്ണഴി…

ഇപ്പോൾ നിങ്ങളുടെ ഹൃദയം എത്രമാത്രം എരിയുന്നുണ്ടെന്ന് ഞാനറിയുന്നു… നെഞ്ച് അത്രമേൽ ഭാരപ്പെടുന്നുണ്ടാവും, എന്റെ…

നിന്നിൽ ഞാൻ എന്നെയും എന്നിൽ നീ നിന്നെയും കാണുവാനായി നാം ശീലിച്ചിടുന്നേരം ഞാനില്ല, നീയില്ല, പിന്നെയീ ലോകത്ത് നമ്മൾ മാത്രം.…

നിന്നെ എനിക്കെന്നുമിഷ്ടമാണ് ആദ്യമായ് നീ വരും നേരം പരക്കുന്ന മണ്ണിൻ സുഗന്ധവും ഇഷ്ടമാണ് നിന്നുടെ സംഗീതമിഷ്ടമാണ് നിന്നുടെ മൃദു സ്പർശമേറ്റുകൊണ്ടിതുവഴി…

മീനവെയിലിലെ നീറ്റലിനിടയിൽ പ്രകൃതിയൊരുക്കിയ കണി.. കുലകുത്തി പൂത്തുനിൽക്കുന്ന കണിക്കൊന്ന.. പാടത്തിലകൾക്കിടയിൽ തലനീട്ടി നോക്കുന്ന കണിവെള്ളരി.. തളികയിൽ കള്ളക്കണ്ണ നെയൊരുക്കി…

വിഷാദത്തിനൊപ്പം ജീവിയ്ക്കുകയെന്നാൽ എപ്പോഴും പൂത്തുകൊണ്ടിരിയ്ക്കുന്ന ഒരു മാവ് പോലെയാണ്… കായ്ക്കുമെന്നോ കൊഴിഞ്ഞു പോവുമെന്നോ കാത്തിരിയ്ക്കേണ്ടതില്ല, എല്ലാമൊരു തോന്നൽ മാത്രമെന്ന് തോന്നിപ്പിച്ച്…

ദിവസവും രാത്രി ഉറങ്ങും മുൻപ് കിടക്കമുറിയിലെ ജനാലവിരികൾ അല്പമൊന്നൊതുക്കിവയ്ക്കാറുണ്ട് ഞാൻ നിശയുടെ നിഗൂഢതയിലെവിടെയോ എന്നെ ഉറക്കത്തിലാഴ്ത്തിയിട്ട്, ഇരുട്ടിന്റെ മേക്കപ്പ് റൂമിൽ…

കുഞ്ഞുന്നാളിൽ ഒഴിവുനേരങ്ങളിൽ നീയെൻ കളിക്കൂട്ടുകാരിയായി പൊട്ടുകുത്തീം പാവാടചുറ്റിച്ചും എന്റെയേകാന്തതകളിൽ നിന്നെയെന്നോടൊപ്പം കൂട്ടി കാലം മുതിർന്നു നീ മാറി ഞാൻ മാറി…