കവിത

നീ വിളിച്ചെന്ന തോന്നലിൽ കാത് കൂർപ്പിക്കുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ മിന്നായം പോലൊരു നിഴൽ കണ്ടെന്നു തോന്നുന്ന നേരത്ത് ഓടിയെത്തുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ പകൽക്കിനാക്കളിൽ നീ എന്തോ കാതിൽ മന്ത്രിച്ചെന്നോർത്തു കണ്ണ് തുറന്നു നോക്കുന്ന…

Read More

ഇരുളിൽ തനിച്ചാക്കി ഭയപ്പെടുത്താനൊരു സുന്ദരി തരുണിയാമെക്ഷിയുണ്ട് വാൽക്കണ്ണെഴുതിയ മിഴിമുനകൊണ്ടവൾ പോറാത്ത ഹൃദയങ്ങൾ നാട്ടിലില്ല…

വിശ്വപ്രകൃതി തൻ മായികഭാവങ്ങൾ, പ്രതിഭാസങ്ങൾ, ചാരുത നിറയും ദൃശ്യങ്ങൾ, വിരിയിച്ചിടുന്നു ആരാധന തൻ…

അച്ഛന് കൂട്ടായിരുന്നോരാ ചാരു കസേര…ഇന്നൊറ്റക്ക് ഉറങ്ങുന്നു ഉമ്മറത്തൊരു കോണിൽ…വെറ്റില പാക്കിന്റെ നറുമണം തൂകി…ഇന്നൊറ്റക്കുറങ്ങുന്നു… പൊട്ടിച്ചിരിയുടെ അലകളിലെവിടെയോ…നൊമ്പരപ്പൂവിന്റെ ഗന്ധമുണ്ട്…സർവ പ്രപഞ്ച സ്മൃതികളിൽ…

എൻ ഹൃദയത്തെ ചേർത്തുവയ്ക്കാൻ ചിന്തകൾ പതഞ്ഞു പൊന്തുമ്പോൾ എൻ വിരൽതുമ്പിലെ തൂലികയിൽ പിറക്കാൻ എന്നിലെ കാഴ്ച്ചകൾക്കു ചന്തംകൂട്ടാൻ ഇരുൾ പരക്കും…

മരണത്തിന്റെ വക്കത്തിരുന്നാണ് ആ കവിത എഴുതി തുടങ്ങിയത്. തുടങ്ങിയിടത്ത് നിന്ന് എത്തിചേർന്നത് ജീവിതത്തിലാണ്,  മരണത്തിൽ നിന്ന് ദൂരെ ആണെന്നാണോ വായിച്ചത്? അതല്ല ഞാൻ…

പാതിമരണമാം ഉറക്കത്തെ ശാന്തമായ്, അനായാസമായ് പുൽകിടാൻ, ശിശുവിനെപ്പോൽ തനുവും മനവും ഒരുപോൽ വിശ്രമത്തിൽ ലയിച്ചു സമയകാലങ്ങളെ വിസ്മരിച്ചു നിദ്രയിലാണ്ടു മുങ്ങുവാൻ…

ഞാനുറങ്ങാൻ കിടന്നു, പകലിന്റെ ചിന്തകൾ മിഴികളിൽ നനവ് പടർത്തി കണ്ണുകൾ ഇറുക്കിയടച്ചു, മോഹന രാഗമില്ല കൺകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന സങ്കടങ്ങൾ…