ആദ്യകാലങ്ങളിൽ വീടുകളിൽ കിണറില്ലാത്തതിനാൽ എൻ്റെ സഹവാസം പൊതു കുളങ്ങളിലായിരുന്നു. വെറും ഒന്നോ, രണ്ടോ കല്ലുകൾ മാത്രം. കുളിക്കുവാനും അലക്കുവാനും വരുന്നവർ എല്ലാം എൻ്റെ തലയിൽ അടിച്ച്, അടിച്ച്…
മീനവെയിലിലെ നീറ്റലിനിടയിൽ പ്രകൃതിയൊരുക്കിയ കണി.. കുലകുത്തി പൂത്തുനിൽക്കുന്ന കണിക്കൊന്ന.. പാടത്തിലകൾക്കിടയിൽ തലനീട്ടി നോക്കുന്ന കണിവെള്ളരി.. തളികയിൽ കള്ളക്കണ്ണ നെയൊരുക്കി ഒരു രാത്രിയിലെ കാത്തിരിപ്പ് കണിക്കായുള്ള കാത്തിരിപ്പ്……
വീക്ഡേ ആയതു കൊണ്ടാവാം പാർക്കിൽ തിരക്ക് നന്നേ കുറവായിരുന്നു. ഒരു റൗണ്ട് നടന്ന ശേഷം ഞാൻ കാറ്റാടിമരത്തിന്റെ തൊട്ടു താഴെ ഉള്ള സിമെന്റ് ബഞ്ചിൽ പോയിരുന്നു മൊബൈൽ ഫോൺ ഓണാക്കി.…
ഞാനെന്ന മഹാസത്യം ഭൂമിയിൽ അവതരിച്ച സമയം എനിയ്ക്കറിയില്ല.. എൻ്റെ ഓർമ്മ തെളിഞ്ഞ് വരുന്ന പ്രായത്തിൽ അതായത് പൊടിക്കുഞ്ഞിൽ നിന്ന് ഇത്തിരി മൂപ്പായ കാലത്ത് ഞാൻ മണ്ണാർക്കാടാണ്. അന്ന്…
അത് ഒരു ഞായറാഴ്ചയായിരുന്നു… പതിവ് പോലെ പത്രത്തിൻ്റെ ചരമകോളത്തിലൂടെ കണ്ണോടിച്ചു പോവുകയായിരുന്നു ഞാൻ. അപ്പോഴാണ് ഏറെ പരിചിതമായ ഒരു മുഖം എൻ്റെ ദൃഷ്ടിയിൽ പതിഞ്ഞത്. ഞാൻ ഒന്നുകൂടെ…
ചുവന്ന പരവതാനി വിരിച്ച പോലെ മനോഹരമായ വഴിത്താരയിലൂടെ നടക്കുമ്പോൾ കാലുകളുടെ വേഗം കുറഞ്ഞു വന്നു. പൂക്കളാണ്…, നോവിക്കരുത്… ഏതാണീ പൂക്കൾ.. മുകളിലേക്ക് നോക്കി… ഒരുപാട് ഉയരമുള്ള മരങ്ങളാണല്ലോ……
കായൽ പരപ്പിൽ തുള്ളി കളിക്കുന്ന ഓളങ്ങളെ കണ്ട് മതിമറന്നു നിൽക്കുകയാണ് നിള. ഒന്നും അവൾ അറിയുന്നില്ല സമയം പോകുന്നതും സന്ധ്യയാകുന്നതും അറിയാതെ ലയിച്ച് ഇങ്ങനെ നിൽക്കുന്നു. അസ്തമന…
നല്ല നട്ടുച്ചനേരം. ഇറക്കമിറങ്ങി വരുന്ന പുകച്ചുരുൾ പോലുള്ള ഇരുചക്ര വാഹനത്തിനു പിന്നിൽ കെട്ടിവച്ച എന്തോ ആണ് ആദ്യം കണ്ണിൽപ്പെട്ടത്. പണ്ടുതൊട്ടേ അസാധാരണത്ത്വമാണ് ആദ്യം കണ്ണിൽ പെടുക. മറ്റൊരു…
“അവൾക്ക് എന്താ? മുകളിൽ ആകാശം, താഴെ ഭൂമി.. നേരം വെളുക്കുമ്പോൾ ബാഗുമെടുത്ത് കുട്ടിയുടെ കൈയും പിടിച്ചു പടിറങ്ങിയാൽ പിന്നെ വൈകിട്ടല്ലേ ഈ വഴിക്ക് വരേണ്ടതുള്ളു… അതിന്റെ ഇടയ്ക്ക്…
വിഷാദത്തിനൊപ്പം ജീവിയ്ക്കുകയെന്നാൽ എപ്പോഴും പൂത്തുകൊണ്ടിരിയ്ക്കുന്ന ഒരു മാവ് പോലെയാണ്… കായ്ക്കുമെന്നോ കൊഴിഞ്ഞു പോവുമെന്നോ കാത്തിരിയ്ക്കേണ്ടതില്ല, എല്ലാമൊരു തോന്നൽ മാത്രമെന്ന് തോന്നിപ്പിച്ച് അതങ്ങനെ പടർന്ന് പടർന്ന് കേറിക്കൊണ്ടേയിരിയ്ക്കും… …
