Bookmark Now
Please login to bookmark Close

  അടുത്തറിയുന്ന ഒരു പയ്യനാണ് നായകൻ. എഞ്ചിനീയർ, സാമ്പത്തിക ഭദ്രത ഉള്ള കുടുംബം, 28 വയസ്സ്, ലണ്ടനിൽ ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷവും മൂന്നു…

Bookmark Now
Please login to bookmark Close

1944 ജൂൺ 16 രാവിലെ 7:30 കൈയിൽ ഒരു ബൈബിളും പിടിച്ചു കൊണ്ട് ജോർജ്ജ് സ്റ്റിന്നി ജൂനിയർ ആ മുറിയ്ക്ക് പുറത്ത് നിന്നു. സമയം ഒരിയ്ക്കലും ഇനി…

Bookmark Now
Please login to bookmark Close

ഇന്നലെ വൈകിട്ട് ചായക്ക് അവല് കുഴച്ചപ്പോൾ അച്ചാച്ചനെ ഓർമ വന്നു. ഇന്നലെ എന്നല്ല, എന്നും അവല് കുഴക്കുമ്പോൾ അച്ചാച്ചനെ തന്നെ ആണ് ഓർമ വരാറുള്ളത്, പിന്നെ ശ്യാമളമ്മയെയും. …

Bookmark Now
Please login to bookmark Close

 അന്നൊരു ഞായറാഴ്ചയായിരുന്നു. ഉച്ചവെയിലിന് കടുപ്പമേറിവരുന്ന തേയുണ്ടായിരുന്നുള്ളൂ.. അവധിദിവസത്തിൻ്റെ ആലസ്യമകറ്റിക്കൊണ്ട് സോഫയിലിരുന്ന് ടിവി കാണുകയായിരുന്നു ജോമോൻ. ഓർക്കാപ്പുറത്ത് രണ്ടുഭാഗത്തുകൂടെയും നീണ്ടുവന്ന രണ്ടുകൈകളിലേക്ക്, ധൃതഗതിയിൽ താളമിടുന്ന ഹൃദയമിടിപ്പ് നേരേയാക്കാൻ ശ്രമിച്ചുകൊണ്ട്…

Bookmark Now
Please login to bookmark Close

ഈയിടെയാണു മുഖ പുസ്തകം കൂടാതെ ഇൻസ്റ്റ ഗ്രാമിലേക്കു കൂടി ചേക്കേറിയത്. കൗമാരക്കാരും യൗവ്വനക്കാരും തങ്ങളുടെ മികച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു തേരട്ടയെയും തീവണ്ടി ബോഗികളെയും ഓർമ്മിപ്പിക്കുമാറ് ചിത്രങ്ങളിട്ടു സന്ദർശന…

Bookmark Now
Please login to bookmark Close

എന്താണ് ഇപ്പോൾ ഈ പ്രഭാതത്തിൽ നിങ്ങൾക്കുള്ളത്.. അതിനെ അകമഴിഞ്ഞ് സ്നേഹിച്ചു തുടങ്ങുക, അടുത്ത പുലരി നഷ്ടങ്ങളെ സ്നേഹിച്ചു തുടങ്ങുവാൻ നിങ്ങളെ പഠിപ്പിക്കും മുമ്പ്..

Bookmark Now
Please login to bookmark Close

പാടത്തോട്ട് നോക്കിയിരിക്കുന്ന ചെറിയൊരു മൊട്ടക്കുന്നിലായിരുന്നു എന്റെ വീട്. അതുകൊണ്ട് തന്നെ പൊന്നാനിക്കാട്ട് എന്ന എന്റെ ഭാഷയിൽ പറഞ്ഞാൽ തറവാടിത്തം തുളുമ്പി നിൽക്കുന്ന ഒന്നാന്തരം ഒരു വീട്ടുപേര് ഉണ്ടായിട്ടും…

Bookmark Now
Please login to bookmark Close

“വല്ലാത്ത തിരക്കാണ് ഈ ഉച്ച നേരത്തും!” പിറുപിറുത്തു കൊണ്ട് അമ്മിണിയമ്മ തീവണ്ടിയുടെ വാതിലിനടുത്തുള്ള കമ്പിയിൽ പിടുത്തമിട്ടു. “ഉച്ച നേരത്ത് തിരക്ക് കുറയാനിത് ബസല്ല അമ്മൂമ്മേ , തീവണ്ടിയാ…

Bookmark Now
Please login to bookmark Close

തൊടിയിലെ മാവിൻ ചോട്ടിൽ രാധിക ശുദ്ധവായു ആവോളം ആസ്വദിച്ചു ചെറുതായി നെടുവീർപ്പിട്ടു. എത്രയോ വർഷങ്ങളായി സ്വന്തം നാടും വീടും പോലും തനിക്ക് അന്യമായിരിക്കുന്നു. വിരുന്നുകാരിയെ പോലെ വന്നു…

Bookmark Now
Please login to bookmark Close

അടുക്കളയിലെ കുക്കറിനോടൊപ്പം പതിവില്ലാതെ അവളുടെ ഫോണിലെ മെസഞ്ചറും നിലവിളിക്കാൻ തുടങ്ങിയപ്പോഴാണ് സ്റ്റൗ ഓഫ് ചെയ്തു വെച്ച് അവൾ ഫോൺ തുറന്നത്. തൃശ്ശൂർ പൂരം തേക്കിൻകാട്ടിൽ സ്ഥലം തികയാതെ…