Bookmark Now
Please login to bookmark Close

ലോക അൽഷിമേഴ്‌സ് മാസം സെപ്റ്റംബറിനെ അൽഷിമേഴ്സ് മാസം ആയും സെപ്റ്റംബർ 21നെ അൽഷിമേഴ്സ് ദിനമായും ലോകമെമ്പാടും ആചരിച്ചു വരികയാണ്. 1901 ൽ ഒരു സ്ത്രീയെ ചികിത്സിക്കുന്നതിന് ഇടയിൽ…

Bookmark Now
Please login to bookmark Close

ഇന്നലെകളിൽ നിന്നോട് പറയാൻ ബാക്കി വച്ചതായിട്ടെനിക്കേറെയുണ്ടായിരുന്നു, പറയാൻ കൊതിച്ചു ഞാൻ പലപ്പോഴായി നിന്നോട് പറയുവാൻ കൂട്ടി വച്ചതും എന്നിട്ട് പിന്നെ പറയാതെ പോയതും. ഇപ്പൊ ഉള്ളിൽ കിടന്നു…

Bookmark Now
Please login to bookmark Close

അറിഞ്ഞോ ഓണം ബമ്പർ ഒന്നാം സമ്മാനം ആ ലതികക്കാണ് എന്ന്‌. എന്നാലും അവളുടെ ഒക്കെ ഒരു ഭാഗ്യം നോക്കണേ. കഴിഞ്ഞാഴ്ച  കൂടെ എന്റെ കയ്യിൽ നിന്ന് അഞ്ഞൂറ്…

Bookmark Now
Please login to bookmark Close

: ആരാടോ സകലകാലാവല്ലഭ ഈ ലോകത്തിൽ?? : ഉണ്ടല്ലോ ! : ആര് ? : അമ്മ… : ഒന്നുപോടോ… : ആടോ , അമ്മയോളം…

Bookmark Now
Please login to bookmark Close

“എടീ കുറേനേരമായല്ലോ കേറീട്ട് കുളിച്ചിറങ്ങാൻ ആയില്ലേ? കെട്ടിക്കഴിഞ്ഞാൽ ഇതൊന്നും അവിടെ നടക്കില്ല”. അമ്മ പറയുന്നത് കേട്ട് ശാലിനിക്ക് ഭ്രാന്ത് പിടിച്ചു. എപ്പോ നോക്കിയാലും സ്വൈര്യം തരില്ലല്ലോ. അവൾ…

Bookmark Now
Please login to bookmark Close

“എന്റെ ബിസിനസ് തന്ത്രങ്ങളിൽ ഞാൻ പരാജയപെട്ടു കോടികളുടെ കടം കുന്നുകൂടി ഇനി രക്ഷപെടാൻ വേറെ വഴി ഇല്ല..ലാഭമുണ്ടാക്കുന്ന കച്ചവടതന്ത്രം നടപ്പാക്കാന്‍ എനിക്കായില്ല”. കർണാടകയിലെ നേത്രാവതിയിലേക്ക് കുതിക്കും മുൻപ്…

Bookmark Now
Please login to bookmark Close

“അമ്മക്കെന്നും അസുഖമാണ് ഡോക്ടറെ. പക്ഷെ എല്ലാ ടെസ്റ്റ്‌ റിപ്പോർട്ടുകളും നോർലാണ്. ഇനി എന്താ ഞങ്ങൾ ചെയ്യേണ്ടത്.” ക്ഷമ നശിപ്പിച്ച മകൻ ഡോക്ടരുടെ മുന്നിൽ ഉച്ചത്തിൽ വീണ്ടും ആവർത്തിച്ചു.…

Bookmark Now
Please login to bookmark Close

ബല്കീസ ടീച്ചർ ഞങ്ങളോട് പറഞ്ഞു.”കുട്ടികളേ.. നിങ്ങൾ നാളെ വരുമ്പോൾ ‘സപ്തർഷികൾ’ കാണണം. കണ്ടിട്ട് എങ്ങനുണ്ടായിരുന്നു എന്നു. ടീച്ചറോട് വന്നിട്ടു പറയണം”. നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മനസ്സിൽ…

Bookmark Now
Please login to bookmark Close

ഏറെ ദിവസങ്ങൾക്ക് ശേഷം, അന്ന് മഹിമയ്ക്ക് നീരജിനോടൊന്ന് സംസാരിക്കണമെന്ന് തോന്നി.. ഫോണിൽ വിളിച്ചാൽ ബിസിടോൺ മാത്രമാവും മറുപടി. രണ്ടുമൂന്ന് ദിവസമായി ഫേസ്ബുക്ക് മെസ്സഞ്ചറിൽ ആക്റ്റീവ് ഗ്രീൻലൈറ്റുമില്ല. അയയ്ക്കുന്ന…

Bookmark Now
Please login to bookmark Close

ണിം…ണിം… ണിം….ണിം…. കയ്യിലൊരു മണിയും പിടിച്ച് ഒരു ഹിന്ദിക്കാരൻ ചെക്കൻ പഞ്ഞിമുട്ടായിയും കൊണ്ട് വീടിനു മുമ്പിൽ കൂടി പോണു. “അമ്മാ…അമ്മാ ഒരു പത്തു രൂപ തരോ? പഞ്ഞിമുട്ടായി…