പരിഹാസ ശരങ്ങളിൽ പലവേള പതറിപ്പോയവരുണ്ട് പരിഹാസങ്ങളെ പേടിച്ച് പിന്തിരിഞ്ഞോടിയവരുണ്ട് പുറംലോകം കാണാതെ പിന്നുള്ള കാലം പാതിചത്ത് ജീവിച്ചവരുണ്ട് പരിഹാസങ്ങളിൽ തളരാതെ പറഞ്ഞവരെക്കൊണ്ട് പലവട്ടം കൈയ്യടിപ്പിച്ചവരുണ്ട് പരിഹാസങ്ങൾ തന്ന വേദന പറഞ്ഞു കരഞ്ഞിട്ട് പിന്നെ പലരോടും…
ഭാര്യ വീട്ടിലും ഭർതൃ വീട്ടിലും വിരുന്നൊരുങ്ങിയതൊക്കെ അവന്റെ നാവിന്റെ രുചിക്കനുസരിച്ചായിരുന്നു അവനിഷ്ടമുള്ള വിഭവങ്ങളും അവന്റെ ഇഷ്ടത്തിനുള്ള പുളി എരിവ് മധുരം ഉപ്പ് എന്നിവയും അമ്മായിഅമ്മ അരുളിച്ചെയ്യും അവളുടെ വീട്ടിലാവട്ടെ “അവനെന്നാടി ഇഷ്ട്ടം” എന്നൊരു ചോദ്യത്തിൽ…
വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ വന്ന ബന്ധുക്കളായ അതിഥികൾ. അതിൽ മിതഭാഷിയായ ഒരാൾ പടം വരച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരൻ്റെ അരികിലെത്തി. ബുക്ക് വാങ്ങി അദ്ദേഹം ഒരു അരയന്നത്തിൻ്റെ പടം വരച്ചു. വളരെ മനോഹരമായിരുന്നു ആ…
പരിഹാസം ഞാൻ ഞാനായിരിക്കുന്ന ഇടങ്ങളിലെല്ലാം പലപ്പോഴും ഏറ്റു വാങ്ങിയ മുറിവുകളിൽ ഒന്നാണ് പരിഹാസം . റംസീന നാസർ
ആരോ ഒരാൾ മറ്റൊരാൾക്കും പകരമാവാൻ കഴിയാത്ത എന്റെ ഹൃദയത്തിൽ പതിഞ്ഞ ഹൃദയത്തോട് ചേർന്നു നിന്ന ഹൃദയ സ്പന്ദനമായ് മാറിയ ആരോ ഒരാൾ വരും ജന്മങ്ങളിലും ഞാൻ കാത്തിരിക്കുന്നയാൾ . റംസീന നാസർ
കത്തിയില്ലാതെ തന്നെ ഹൃദയത്തിൽ ഒരിക്കലുമുണങ്ങാ മുറിവുകൾ തീർത്തിടാൻ, ഓർമ്മയിലെന്നും രക്തം ചിന്തി, ആത്മവിശ്വാസത്തിൻ തുണ്ടു പോലും അലിയിച്ചു കളയുവാൻ, പ്രാപ്തിയേറും മധുരത്തിൽ പൊതിഞ്ഞോരായുധമല്ലോ, വിവേകം തൊട്ടുത്തീണ്ടാ മനസ്സിൽ പിറന്നു, കടിഞ്ഞാണില്ലാതെ ചലിക്കും നാവുകൾ തൊടുക്കും…
എടുക്കുമ്പോൾ ഒന്നും തൊടുക്കുമ്പോൾ നൂറും തറക്കുമ്പോൾ ആയിരവും ആയി മാറുന്ന പരിഹാസമെന്ന കൂരമ്പുകൾ!തൊടുക്കുന്നവന്റെ ഏകാഗ്രതയെ ഉലയ്ക്കാൻ,അതിവേഗം അവന്റെ ആവനാഴി ഒഴിക്കാൻ,അവന്റെ സർവ്വ ഊർജ്ജത്തെയും നിർവീര്യമാക്കാൻ കെല്പുള്ള ബ്രഹ്മാസ്ത്രമാണ് അവന്റെ കണ്ണുകളിലേക്ക് നോക്കിയുള്ള ഒരു മന്ദഹാസം.…
ജയ ജയ ജയ ജയഹേ’ എന്റെ സ്വപ്നങ്ങളെ ഉണർത്തുന്നു ആകാശം മേലാപ്പ് നീർത്തുന്ന അതിരില്ലായ്ക ചുവരുകൾ തീർക്കുന്ന ഒരു സമത്വസുന്ദരഭാവിഗൃഹം എന്റെ പെൺപൂവിനായ് ആ ഭൂമികയിൽ ഞാൻ തിരയുന്നു.. ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’…
നുണഞ്ഞു കൊതി തീരും മുന്നേ അലിഞ്ഞു തീർന്നോരു വർണ്ണപകിട്ടേറും കോലൈസ് പോൽ, മിഴി ചിമ്മിത്തുറക്കും നേരത്തിനുള്ളിൽ ഓർമ്മകൾ തൻ അസ്ഥികൾ മാത്രം ബാക്കിയായ് അലിഞ്ഞു മറഞ്ഞുപോയെൻ മധുരം നിറഞ്ഞ ബാല്യകാലവും.
ബാല്യകാലത്തിലെ നനുത്ത ഓർമകളിൽ ഒരു കുളിർമഴയായി മുഴങ്ങുന്ന മണിയടിശബ്ദം; മധുരസ്മരണയുണർത്തി അലിഞ്ഞു ചേർന്ന എത്രെയോ കോലൈസുകൾ!
അമ്മയ്ക്ക് എന്നോടൊപ്പം പുറത്ത് പോകാൻ ഇഷ്ടമാണ്. അതിന്റെ പ്രധാന കാരണം മസാല ദോശയും ഫ്രൂട്ട് സാലഡുമാണ്. അന്ന് ഞങ്ങൾ കുറച്ചു പഴയ പാത്രങ്ങൾ മാറ്റി പുതിയവ വാങ്ങാൻ വേണ്ടിയാണ് ടൗണിലേക്ക് പോയത്. ബസിന്റെ സൈഡ്…
“ചേട്ടാ…” “ഉം…” “പിന്നെ…” “ഉം…” “ചേട്ടാ…” “നീയെന്നെ ലേലം വിളിച്ചു വിൽക്കാൻ പോകുവാണോ..? ശ്ശോ… ഇതെന്തൊരു മനുഷ്യൻ…അരസികൻ..ഞാൻ മനസ്സിൽ പറഞ്ഞു… “അതുപിന്നെ… എല്ലാരും ചോദിക്കുന്നു..” “ആ ചോദിക്കട്ടെ….” “എന്താന്ന് ചോദിക്ക്…” “ആ… എന്താ?” “മധുവിധു…
“ശ്ശോ.. എന്റെ മൂക്കുത്തി….” അവൾ അടക്കിയ സ്വരത്തിൽ പിറുപിറുത്തു. മൂക്കുത്തി കടിച്ചെടുത്ത ചുണ്ടുകൾ അവളുടെ വാക്കുകളെയും മുദ്രവെച്ചു. “എന്നാലും എന്റെ മൂക്കുത്തി പോയി…” “എനിക്കിഷ്ടമല്ല… അസത്ത് പെണ്ണുങ്ങളാ മൂക്ക് തുളയിടുന്നത്..” അവൾ തർക്കിക്കാൻ നിന്നില്ല.…
“ഡാ, വാലന്റൈൻസ് ഡേ അല്ലെ വരുന്നത്.. എസ് ടു വിലെ അരുന്ധതിയെ വീഴ്ത്താൻ ഒരു വഴി പറഞ്ഞു താടാ..” ജോബിൻ, കൂട്ടുകാരനോട് വഴി തേടി. “നീ ഒരു പൂവ് കൊടുത്തു പ്രൊപ്പോസ് ചെയ്യെടാ.” “അതൊക്കെ…
“വെൽ.. ഇൻട്രോഡ്യൂസ് യുവർസെൽഫ്…” സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ നീക്കി വെച്ചു കൊണ്ട് മാനേജർ എന്ന് തോന്നിച്ചയാൾ പറഞ്ഞു. സാധാരണ മട്ടിൽ പറഞ്ഞു തുടങ്ങിയപ്പോൾ അയാൾ കൈയെടുത്തു വിലക്കി, “എബൌട്ട് യുവർ കീ സ്കിൽസ്, പൊട്ടെൻഷ്യൽസ്..”…
“എടീ പൂവാലി പെണ്ണെ, അടുത്ത ആഴ്ച നീ പുറത്തേക്ക് എങ്ങും ഇറങ്ങേണ്ട..” വൈകുന്നേരത്തെ ജോഗിങ് കഴിഞ്ഞ് എരുത്തിലിലേക്ക് മടങ്ങി വന്ന കാളേട്ടൻ ഭാര്യയോടായി ഗൗരവത്തിൽ പറഞ്ഞു. “എന്തു പറ്റി കുട്ട്യോളെ അച്ഛാ, നിങ്ങൾക്ക് എന്നെ…
“ഹൊ… നാശം ഇന്നും പെട്ടു.” റെയിൽവേ ഗേറ്റിന്റെ ഏകദേശം അടുത്ത് എത്തിയപ്പോഴേക്കും ഗേറ്റ് അടച്ചു. ഞാൻ ഉള്ളിൽ പ്രാകി. ഇനി ഒരു വണ്ടിയാണോ രണ്ടെണ്ണമാണോ? എന്നാലും കുഴപ്പമില്ല.. ഒൻപത് മണിക്ക് മുൻപ് ഞാൻ കോളേജിൽ…
കഴുകാനുള്ള പാത്രങ്ങൾ ഒന്നൊന്നായി സ്ലാബിന് അരികിലേക്കായി എടുത്തു വെക്കുന്ന കൂട്ടത്തിൽ, ചില്ലുഗ്ലാസ് ഒരെണ്ണം അപ്രതീക്ഷിതമായി താഴേക്കു പോയി. സെറീന വില്ല്യംസിനെ പോലെ അഭ്യാസം കാണിച്ചിട്ടും ഗ്ലാസ് എന്റെ കൈയിൽ നിന്നും വഴുതി. ചില്ലുഗ്ലാസ് അല്ലേ?…
“സേച്ചി, ഇത് പടിച്ച്, സൊല്ലിത്താ..” എന്റെ നേർക്ക് ഒരു തുണ്ട് പേപ്പർ നീട്ടി, പുതിയ ഇസ്തിരിക്കാരൻ അണ്ണാച്ചി ആവശ്യപ്പെട്ടു. ഞാൻ ആ പേപ്പർ നിവർത്തി നോക്കി. പഴയ ഇരട്ട വരയൻ ബുക്കിൽ നിന്ന് കീറിയ…
