ഓർമ്മകൾ

പണ്ട് പണ്ടൊരു ജൂൺ മാസത്തിൽ സ്കൂൾ തുറന്നു മൂന്നാം ദിവസം ഒരു പെൺകുട്ടി ഒടിഞ്ഞ വലത് കയ്യിൽ പ്ലാസ്റ്ററുമിട്ട് പുതിയ സ്കൂളിലെ അഞ്ചാം ക്ലാസിൽ ചെന്നു കയറി. ക്ലാസ്സ്‌ ടീച്ചറുടെ സഹതാപം സന്തോഷത്തോടെ…

Read More

വില്ലുപാലത്തിൽനിന്ന് നേരെ ഇറങ്ങിയത് ഇരുട്ടിലേക്കാണ്. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത അധികം ഒച്ചയില്ലാത്ത ആളനക്കങ്ങളൊഴിഞ്ഞ പ്രദേശം.അവിടവിടെയായി തെരുവുവിളക്കുകൾ തെളിഞ്ഞിട്ടുണ്ട്. മുൻപോട്ടു പോകാൻതക്ക വെളിച്ചം…

 കാർ ഓടി കൊണ്ടിരുന്നു… തല ഉയർത്തി നിൽക്കുന്ന കരിമ്പനകൾ പിന്നിലേക്ക് ഓടി മറയുന്നു. ദൃശ്യങ്ങളിൽ അവ്യക്തത. അസ്നുവിന്റെ തട്ടം കൊണ്ട്…

കാലങ്ങളായുള്ള നമ്മുടെ കൂട്ടുകെട്ട് തകർക്കാൻ കാത്തു നിന്ന പലരും കയ്യാല പുറത്തു കിടക്കുന്നതു കണ്ടു സന്തോഷിക്കുന്നുണ്ടാവും. എന്റെ മണ്ടക്ക് അടിച്ചാണ്…

മാനുഷരെല്ലാരും ഒന്നുപോലെയായിരുന്ന ഒരു മനോഹരകാലത്തിന്റെ സുന്ദരസ്മരണകളിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കാണ് ഓരോ ഓണക്കാലവും മലയാളിയ്ക്ക്. പെരുമഴ മാറി മാനം തെളിഞ്ഞു നാടും…