അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചതു മുതൽ തപ്പിയും തടഞ്ഞും ഞാൻ വായിക്കാൻ ശ്രമിക്കുമായിരുന്നു. കുട്ടിക്കാലത്ത് അമ്മമ്മയും അമ്മയും കഥകൾ പറഞ്ഞുതരുമായിരുന്നു. കഥകളോടുള്ള താൽപര്യം അന്നേ തുടങ്ങിയിരുന്നു. രണ്ടിലോ മൂന്നിലോ…
ആദ്യം ‘മഞ്ഞ്’ വായിയ്ക്കുമ്പോൾ ഞാനെന്റെ കൗമാരത്തിൽ ആയിരുന്നു, തീർച്ചയായും എനിയ്ക്കത്ര സുഖകരമായൊരു വായനാനുഭവം ആയിരുന്നിരിക്കില്ല മഞ്ഞ്, കാരണം ചില വായനകൾ അനുഭവങ്ങൾ ചേർത്ത് വായിക്കുമ്പോഴേ ആസ്വദിക്കാൻ കഴിയൂ..…
ആദ്യഭാഗം ചായ കുടി കഴിഞ്ഞു സഞ്ജീവ് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. പക്ഷെ അയാളുടെ മനസിലെ ചില സംശയങ്ങൾ സഞ്ജീവ് അവർ മൂന്നുപേരോടുമായി പങ്കു വച്ചു. “എന്തായാലും…
സ്നേഹത്തേക്കാൾ മൂർച്ചയേറിയതാണ് അകൽച്ച, അത് അത്രമേൽ പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ അതിന് വേദനയേറുകയും ചെയ്യും. അതുകൊണ്ട് സ്നേഹം അത് മനസ്സിലാക്കുന്നവരോട് കാട്ടണം, കരുണ അത് ദയയുള്ളവരോടാകണം, സഹായം അത്…
പള്ളിക്കൂടം ആ വെളുത്ത കടലാസ്സിലെ ജാതി കോളം നോക്കി ചിരിക്കുന്നിടത്തേക്കാണ്.. ജാതി അരുതെന്ന് പഠിക്കാൻ കയറി ചെല്ലുന്നത് പോലും.. കുറച്ചകലെ ഒരു ശബ്ദം കേൾക്കുന്നു.. ജാതിക്കെതിരെയുള്ള സമരങ്ങളാണത്രെ..…
കാതിലമൃതായി പെയ്തിറങ്ങുന്ന സംഗീതം ആത്മാവിൻ നാദം. മനസ്സിൽ വിരിയുമൊരായിരം വർണ്ണങ്ങൾ, ഓരോ സ്വരത്തിലും തുടിക്കുന്ന ജീവൻ ഓർമ്മതൻ താഴ്‌വരയിൽ വിരിയും പൂക്കൾ ഇഴനെയ്തൊരീണത്തിൽ ലയിച്ചനേരം. മഴത്തുള്ളി…
പുസ്തകങ്ങളുമായി വൈകാരികമായ ഒരു അടുപ്പം ചെറുപ്പം മുതലേ സൂക്ഷിച്ചിരുന്നു. ജീവിതയാത്രയിൽ ആവേശത്തോടെ, ആർത്തിയോടെ, വിസ്മയത്തോടെ വായിച്ചു തീർത്ത നിരവധി പുസ്തകങ്ങൾ. മനസ്സിൽ നിന്നും ഒഴിഞ്ഞു പോകാൻ കൂട്ടാക്കാത്ത…
അസ്തമയ സൂര്യന്റെ പൊൻവെളിച്ചം പടിഞ്ഞാറേ ചക്രവാളത്തിൽ മങ്ങി കൊണ്ടിരുന്നു. പുഴ കടന്നു വേണം ആർച്ചക്ക് വീട്ടിലെത്താൻ. പുഴയിൽ വെള്ളം കുറവാണ്. അവൾ തണുത്തു കുളിരുന്ന പുഴയെ ഉണർത്തി…
രാവിലെ അച്ഛനും, മകനും ഇറങ്ങിപ്പോകുമ്പോൾ ബാക്കിയാകുന്ന ശൂന്യതയിൽ നിന്നും പൂമുഖവാതിലടച്ച്, സിങ്കിൽ കുന്നുകൂടി കിടക്കുന്ന എച്ചിൽ പാത്രങ്ങളുടെ കലമ്പലുകളിലേക്കു കയറിച്ചെല്ലുമ്പോഴേക്കും അടുക്കളവരാന്തയിലെ അരമതിലിൽ “മണിക്കുട്ടി “ഹാജരുണ്ടാകും. പിന്നെയങ്ങോട്ട് വിശേഷം…
മാതുവിന് എന്നും തിരക്കായിരുന്നു. ഉദയത്തിന് മുൻപ് എഴുന്നേൽക്കണം. മുറ്റം അടിച്ചു തളിക്കണം. പൂജാമുറി വൃത്തിയാക്കി വിളക്കുവെക്കണം. പിന്നെ അടുക്കളയിൽ കയറണം. ഇടക്കിടക്കു പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേൾക്കുമ്പോൾ…
