വീക്ഡേ ആയതു കൊണ്ടാവാം പാർക്കിൽ തിരക്ക് നന്നേ കുറവായിരുന്നു. ഒരു റൗണ്ട് നടന്ന ശേഷം ഞാൻ കാറ്റാടിമരത്തിന്റെ തൊട്ടു താഴെ ഉള്ള സിമെന്റ് ബഞ്ചിൽ പോയിരുന്നു മൊബൈൽ ഫോൺ ഓണാക്കി.…
ഞാനെന്ന മഹാസത്യം ഭൂമിയിൽ അവതരിച്ച സമയം എനിയ്ക്കറിയില്ല.. എൻ്റെ ഓർമ്മ തെളിഞ്ഞ് വരുന്ന പ്രായത്തിൽ അതായത് പൊടിക്കുഞ്ഞിൽ നിന്ന് ഇത്തിരി മൂപ്പായ കാലത്ത് ഞാൻ മണ്ണാർക്കാടാണ്. അന്ന്…
ചുവന്ന പരവതാനി വിരിച്ച പോലെ മനോഹരമായ വഴിത്താരയിലൂടെ നടക്കുമ്പോൾ കാലുകളുടെ വേഗം കുറഞ്ഞു വന്നു. പൂക്കളാണ്…, നോവിക്കരുത്… ഏതാണീ പൂക്കൾ.. മുകളിലേക്ക് നോക്കി… ഒരുപാട് ഉയരമുള്ള മരങ്ങളാണല്ലോ……
“അവൾക്ക് എന്താ? മുകളിൽ ആകാശം, താഴെ ഭൂമി.. നേരം വെളുക്കുമ്പോൾ ബാഗുമെടുത്ത് കുട്ടിയുടെ കൈയും പിടിച്ചു പടിറങ്ങിയാൽ പിന്നെ വൈകിട്ടല്ലേ ഈ വഴിക്ക് വരേണ്ടതുള്ളു… അതിന്റെ ഇടയ്ക്ക്…
മരണവീടിന്റെ ആരവമിപ്പോൾ മങ്ങിവരികയാണ്. എങ്കിലും, ഒറ്റയ്ക്കും കൂട്ടമായും ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു. വന്നുപ്പോകുന്നവരിൽ പലരെയും എനിക്കറിയില്ല. ഈ വീട്ടിൽ നിന്നും കൂടുതലായി പുറത്തുപ്പോകാത്തയവൾക്ക് ഇത്രയും ബന്ധങ്ങൾ ഉണ്ടെന്നതുതന്നെ എനിക്ക്…
അലക്കിയ തുണികൾ കൈത്തണ്ടയിലേക്ക് മടക്കി ഇട്ട ശേഷം കുളക്കരയിലെ പടർപ്പിൽ നിന്ന് ഒരില എടുത്ത് ബാക്കി വന്ന സോപ്പ് കഷണം പൊതിഞ്ഞെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഇല കുളത്തിലേക്കിട്ടു.…
ഇതെന്താ ടി. വി യിൽ? അവൾ ഒന്നു നിന്നു. ഓ… ചാനൽ ചർച്ചയാണല്ലേ? “ഞങ്ങളുടെ സമുദായത്തെ കരിതേച്ചു കാണിക്കുന്ന രംഗങ്ങളാണ് അതിൽ നിറയെ “ ങേ… അതേതു…
അവൾ ശാരദ. ആ കോളനിയിലെ തന്നെ ഏറ്റവും നല്ല ഭാര്യ, ഏറ്റവും നല്ല അമ്മ. വക്കീൽ ഭാഗം പഠിച്ചിട്ടും കുടുംബത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു വീട്ടിലെ കാര്യങ്ങൾ…
ജനനമുണ്ടെങ്കിൽ മരണവുമുണ്ട് എന്നാണ്. ജനിക്കുമ്പോൾ മുതലേ നമുക്കൊപ്പമുള്ള സത്യമാണ് മരണം. ഏതു സമയവും മരിക്കാമെങ്കിലും ആ ഉറപ്പിലല്ല, തുടർച്ച എന്ന പ്രതീക്ഷയിലാണ് നാം ജീവിതം ചിട്ടപ്പെടുത്തി മുന്നോട്ടു…
തടിച്ചുരുണ്ട ശരീരവും, വലുപ്പമേറിയ കണ്ണുകളും, എനിക്ക് എല്ലാം അറിയാം എന്ന ഭാവവുമൊക്കെയായി ഒരു ബുദ്ധിജീവി ലുക്കിലുള്ള മൂങ്ങകളെ പറ്റി ഓർക്കുമ്പോൾ, വീട്ടിൽ നടന്ന ഒരു സംഭവമാണ് മനസ്സിലേക്ക്…
