അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു ഡോ. പവിത്രയ്ക്ക്. പകരം കിട്ടിയ ഡ്യൂട്ടിയാണ്. ശരിക്കും അന്ന് ഡ്യൂട്ടി വരേണ്ടത് ഡോ. ഇന്ദുവിനാണ്. സർജറി ഡേ ആയതിനാൽ പകൽ മുഴുവൻ തീയറ്ററിലായിരുന്നു.…

രാത്രി ഒൻപതു മണികഴിഞ്ഞിരിക്കുന്നു. ഹൈറേഞ്ചിലേക്കുള്ള വിജനപാതയിലൂടെ തന്റെ ഇന്നോവ ക്രിസ്റ്റയിൽ എസ്റ്റേറ്റ് ലക്ഷ്യമാക്കികൊണ്ട് നീങ്ങുകയാണ് ജോയ് മാത്യു. പുറത്തു നല്ല മഴ… മുന്നോട്ടുള്ള വഴിതെളിക്കാനായി ഇന്നോവയുടെ ഗ്ലാസിനുമുന്നിൽ…

അയാൾ അന്ന് വീണ്ടും പുറത്തിറങ്ങി. സാധാരണ അത് പതിവില്ലാത്തതാണ്, ഒരു ദിവസം ഒരു തവണ അതാണ് സാധാരണ രീതി. ഇടവഴിയിലൂടെ തിരക്കിട്ടു നടക്കുമ്പോൾ കൃതാവിനിടയിലൂടെ അരിച്ചിറങ്ങിയ വിയർപ്പുത്തുള്ളികൾ…

“ഞാൻ പറഞ്ഞതല്ലേ റെയ്ൻ കോട്ടോ കുടയോ എടുക്കാൻ! കേട്ടില്ല ഇപ്പോ എന്തായി?” അരുൺ സോഫിയയോട് ദേഷ്യപ്പെട്ടു പറഞ്ഞു. രാത്രി പത്ത് ആവാൻ പോകുന്നു ഇനി എങ്ങനെ  അത്ര…

ഒരു കല്യാണം കഴിക്കണമെന്നും എനിക്ക് സ്വന്തമായി ഒരു ഭർത്താവ് വേണമെന്നും ആഗ്രഹം ജനിച്ചത്, അന്ന് ആ തിങ്കളാഴ്ച രാവിലെ പാരിജാതപ്പൂവ് പറിക്കാനായി, എന്റെ വീടിന്റെ രണ്ടു വീട്…

എന്റെ പുറകിൽ ആരോ നടന്നു വരുന്നപോലെ ഒരു തോന്നൽ.. തിരിഞ്ഞു നോക്കണ്ട എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.. അല്ല ഉറപ്പിച്ചു നടന്നു. അല്പം വെളിച്ചമുള്ള സ്ഥലത്തു…

“എന്താ പേര്? “മഞ്ജു.” “എവിടെയാ പഠിച്ചത്?” “ഡിഗ്രി വരെ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ്, പി ജി, ഇവാനിയോസ്..” “അതെവിടെ?” “നാലഞ്ചിറ, തിരുവനന്തപുരം.” “ഇപ്പോൾ എന്ത് ചെയ്യുന്നു?” “ഇപ്പോൾ…

ഞാൻ വൈകുന്നേരം ജോലി സ്ഥലത്തു നിന്നും മടങ്ങി എത്തുമ്പോഴേക്കും, മോന്റെ മേലുവേദന ചെറിയ ചൂടായി പരിണമിച്ചിരുന്നു. “മോനെ എഴുന്നേറ്റു റെഡിയാക്ക് ഡോക്ടറെ കാണാൻ പോകാം.” “ഓ അതിനും…

  ” മ്മാ ഞാൻ ഇവിടേ മരിക്കും.. ന്നെക്കൊണ്ട് പറ്റണില്ല മ്മാ,.  പാതിരാത്രി ഉമ്മാനെ വിളിച്ചു കരയുമ്പോൾ അപ്പുറത്തും ഒരു തേങ്ങൽ ഞാൻ അറിയുന്നുണ്ടായിരുന്നു.  ” ല്ലടാ…

“ല്ലേ… അമ്മയെന്താ രാവിലെ ഇടത്തോടാണോ എണീറ്റേ? കാലത്തെ തന്നെ ആരോടാ ഈ പിറുപിറുപ്പ്?”  ങാ.. അതെടാ, നിന്റെ ചത്തുപോയ തന്തയോട്. എന്തേ? ഹ് മ്മ്.. കാര്യം പന്തിയല്ലെന്ന്…