കവിത

വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ മോണയും കാട്ടിച്ചിരിക്കുമ്പോൾഒരു പിഞ്ചു പൈതലെപ്പോലല്ലോഒരു കഥ ചൊല്ലുവാൻ,ഒന്നു താലോലിക്കാൻപേരക്കിടാങ്ങളെ തേടുന്നൂമക്കളില്ലാ, പേരമക്കളില്ലകൂടെ നിഴലായി ഭൂതകാലം മാത്രംപോയകാലത്തെ നിറമുള്ള ഓർമ്മകൾതാലോലിച്ചീടുന്നു…

Read More

നീല നിശീഥിനീ നീ വരുമ്പോൾ സന്ധ്യകൾ തൊഴുതു വണങ്ങി നിൽപ്പൂ സീമന്ത രേഖയിൽ…

മക്കൾ തൻ ദാരിദ്ര്യമകറ്റാൻ ദുഃഖപുത്രിയവൾ യാത്രയായി …. അങ്ങു ദൂരെയൊരു ദിക്കു തേടി.. രണ്ടു മക്കളെ പെറ്റൊരമ്മയിവൾ വേവും നൊമ്പരം…

ചിലരിൽ അനുഭവത്തിന്റെ തീക്ഷണാക്ഷരങ്ങൾ പ്രവാസം പട്ടിണിയും വേദനയും ലയിച്ച കണ്ണീരുപ്പിൽ ഇരുളും വെളിച്ചവും വന്നുപോകുമ്പോൾ പൊള്ളുന്ന മണലിൽ പൊള്ളുന്ന മനസ്സുമായി…

പൂർണ്ണതയെന്നത് മനോഹരമാം സങ്കല്പം മാത്രമല്ലോ, പൂർണ്ണനാം മർത്യൻ ആരുണ്ട് ഭൂവിൽ, രൂപത്തിൽ, സ്വഭാവഗുണങ്ങളിൽ, ഭൗതികനേട്ടങ്ങളിൽ, പൂർണ്ണനാകാൻ ശ്രമിക്കുന്നവൻ നിത്യവും, അതൃപ്തി…

  സിതയിൽ നിന്നു പിറന്നവളേസീതേ പുണ്യവതിനിൻ കഥ പാടാനിതിലേ വന്നു കഴിഞ്ഞു കർക്കിടകംഅന്തിത്തിരിയുടെ മുന്നിലിരുന്നാകഥ പാടുമ്പോഴുംഅകതാരിൽ വന്നുണരുന്നെന്നുടെ ജീവിതദുഃഖഥപണ്ടൊരു നാളിൽ കർക്കിക്കടത്തിൽപേയ്ക്കൾ ചിരിക്കും…

അമ്മതൻ മടിത്തട്ടിലി രുന്നന്നു ഞാൻ… അറിവിൻ്റെയാദ്യാക്ഷരം കുറിച്ചു. ആദ്യ വിദ്യാലയമാം വീട്ടിൽ നിന്ന ന്നമ്മ തൻ ചാരത്തിരുന്നു , അമ്മ…

ജീവനായ് നീ നിറയുന്നു തോഴാ നീയെൻ പ്രാണനിൽ ….. പ്രണയമായ് – ‘ ഇങ്ങുദൂരെ ഞാനും, അങ്ങു ദൂരെ നീയും…