ചെറുപ്പകാലത്തെ ഓർമ്മകളുടെ പുസ്തകം തുറക്കുമ്പോഴൊക്കെ കരിങ്കല്ലിന്റെ പരുക്കൻ മണവും അമ്മയുടെ വറ്റാത്ത തേങ്ങലുകളുമായിരുന്നു മുന്നിൽ വന്നു നിന്നിരുന്നത്. വിദ്യാഭ്യാസമോ തികഞ്ഞൊരു തിരിച്ചറിവോ ഇല്ലാത്ത, പുലർച്ചെ കല്ലുചുമക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരച്ഛന്റെ മകളായിരുന്നു ഞാൻ. ഉള്ളിന്റെയുള്ളിൽ…
സ്‌നേഹത്തിൻ്റെ കൂട്ടിക്കിഴിച്ച കണക്ക് അറിയില്ല. തിരിച്ചു കിട്ടാത്ത സ്നേഹത്തിൻ്റെ ചരിത്രവും സയൻസും സൂഷ്മമായി…
കുറേ നാളായി പലതും എഴുതണം എന്ന് കരുതുന്നു. ഇത് കഴിയട്ടെ അത് കഴിയട്ടെ…
