Bookmark Now
Please login to bookmark Close

ചിതറിപ്പോയ ദേശാന്തരജീവിതത്തിൽ, ഗൃഹാതുരത്വം പെയ്തു നനക്കുന്ന വരികൾ ഒഴുകിയെത്തി. ‘വേഴാമ്പൽ കേഴും വേനൽ കുടീരം നീ, ഏകാകിനി നിന്നോർമ്മകൾ, എതോ നിഴൽ ചിത്രങ്ങളായ്.’ ഒ.എൻ.വി കുറപ്പിന്റെ തൂലികയിൽ…

Bookmark Now
Please login to bookmark Close

കുട്ടി ആയിരിക്കുമ്പോൾ, എന്താകണം വലുതാകുമ്പോൾ എന്നൊരു ചിന്തയൊന്നുമില്ലായിരുന്നു. പിന്നെ മുൻപത്തെ എൻറെ പല രചനകളിലും ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ ഒരു പ്രത്യേകത സ്വഭാവമുള്ള കുട്ടിയായിരുന്നു. ഒരുപാട് ചിന്തിക്കുന്ന…

Bookmark Now
Please login to bookmark Close

 ഇന്ദു ജോലിക്ക് പോകാനായി ഇറങ്ങിയിട്ടും ഗോപൻ ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നില്ല. പുറത്ത് നല്ല മഴ പെയ്യുന്നു, തോരാത്ത മഴ.    വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഗോപൻ…

Bookmark Now
Please login to bookmark Close

സ്വപ്നങ്ങളെ തുന്നിച്ചേർത്ത ഞങ്ങളുടെ ചിറകുകൾക്ക് 10 ആണ്ടിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പുൽനാമ്പുകളിലെ ജലകണം പോലെ അവളെ ഞാൻ ഹൃദയത്തോട് ചേർത്തു നിർത്തി. താൻ ബാക്കി വെച്ചു പോന്ന…

Bookmark Now
Please login to bookmark Close

മഴ, തിമിർത്തുപെയ്യുകയാണ്. ഉസ്മാന്റെ മയ്യത്ത് ആംബുലൻസിൽ, പള്ളിയിലേക്ക് കൊണ്ട് പോയി. മറ്റു വാഹനങ്ങളിൽ നാട്ടുകാരും പള്ളിയിലേക്ക് യാത്ര തിരിച്ചു.. നിലക്കാത്ത മഴയാണ്. ഉസ്മാനെ അടക്കം ചെയ്യാനുള്ള ആറടി…

Bookmark Now
Please login to bookmark Close

തന്റെ കടിഞ്ഞൂൽ കുഞ്ഞിനു ജന്മം നൽകാൻ ഒരുങ്ങുന്ന പെങ്ങളുടെ ഗർഭകാല ആഗ്രഹങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ അക്കമിട്ടു നിരന്നിരുന്നത്.. അച്ചപ്പവും അവലോസുണ്ടയുമായിരുന്നു. അതും സ്വന്തം അമ്മയുടെ കൈ…

Bookmark Now
Please login to bookmark Close

രാത്രി തുടങ്ങിയ മഴയാണ്. തുള്ളി തോരാതെ ഇപ്പോഴും പെയ്തു കൊണ്ടേയിരിക്കുന്നു. ചായക്കപ്പു മാറ്റി വെച്ച് ഭദ്ര എഴുന്നേറ്റു ജനലഴികളിൽപ്പിടിച്ച് പുറത്തേക്കു നോക്കി. ബേസിനുകളെല്ലാം നിറഞ്ഞൊഴുകി താഴെ അസോളയുടെ…

Bookmark Now
Please login to bookmark Close

മെയ്മാസത്തിലെ പകലിൻ്റെ യൗവ്വനത്തിലും നാട്ടുപാത തണൽമൂടിക്കിടന്നു. അയൽപക്കക്കാർ കാവിൻ്റെ കയ്യേറിയതെന്നു പറഞ്ഞുപോരുന്ന പറമ്പിലെ റബ്ബർമരങ്ങൾക്കും സർപ്പകാവിനുമിടയിൽ, കരിയില പുതഞ്ഞ നാട്ടുപാത പുഴയിലേക്കു നീണ്ടുകിടന്നു. പരസ്പരം ഒന്നായിരുന്നവർ വീണ്ടുമൊന്നിക്കാൻ…

Bookmark Now
Please login to bookmark Close

ഒരു മഴയത്ത് ഓടിക്കയറി വന്നതാണ് അവളെൻ്റെ മുറിയിലേക്ക്. നനഞ്ഞ് കുതിർന്നു, പേടിച്ച് വിറച്ചു കരഞ്ഞുകൊണ്ട്, ആരുടെയോ കൈകളിൽനിന്ന് രക്ഷപ്പെട്ടു വന്നതുപോലെ…. “ആരാ, എവിടുന്നാ” എന്ന എൻ്റെ ചോദ്യത്തിന്…

Bookmark Now
Please login to bookmark Close

“അതേയ്.. അറിഞ്ഞില്ലേ… നിങ്ങളുടെ കൂട്ടുകാരൻ കണ്ണൻ തൂങ്ങി മരിച്ചെന്ന്…” ഞാനും ലക്ഷ്മിയും കൂടെ ബസിറങ്ങി നടന്ന് നിരത്തിലേക്ക് കേറുമ്പോഴായിരുന്നു പിറകെ നിന്ന് മീൻകാരൻ കുഞ്ഞുണ്ണിയേട്ടൻ വിളിച്ചു…